Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശാപമോക്ഷം കാത്ത്‌ അങ്കമാലി അഗ്നിശമനകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 12:25 am IST
in Ernakulam

അങ്കമാലി: അങ്കമാലി ഫയര്‍ സ്റ്റേഷന്‍ അപായങ്ങളോ ആപത്തോ വരുരുതെ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ്‌ ഓരോ ദിവസവും തള്ളിനീക്കുന്നത്‌. ആവശ്യത്തിന്‌ ജീവനക്കാരോ, വാഹനങ്ങളോ, ഉപകരണങ്ങളോ ഇല്ലാത്തതിനാലാണ്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടിവരുന്നത്‌.

24 ഫയര്‍മാന്‍ വേണ്ട സ്റ്റേഷനില്‍ 4 ഫയര്‍മാന്‍മാര്‍ മാത്രമാണ്‌ ഉള്ളത്‌. 7 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത്‌ ഒരു താല്‍ക്കാലിക ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍മാത്രമാണ്‌ ഉള്ളതെങ്കില്‍ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഉദ്യോഗസ്ഥന്‍ ഇല്ലാത്തതും ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്‌. ലീഡിംഗ്‌ ഫയര്‍മാന്‍ തസ്തികയില്‍ 4 പേര്‍ വേണ്ടിടത്ത്‌ 3 പേരാണുള്ളത്‌. ഇതിലൊരാള്‍ വര്‍ക്ക്‌ അറേജ്മെന്റിന്റെ പേരില്‍ വേറെ ഓഫീസില്‍ ജോലി ചെയ്യുകയാണ്‌.

എറണാകുളം ജില്ലയില്‍ ഏറെ പാറമടകളുള്ള അങ്കമാലി പ്രദേശത്ത്‌ വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടകളിലും ഏഴാറ്റുമുഖത്തും പാറക്കടവ്‌ ഭാഗത്തുള്ള ചാലക്കുടി പുഴയാറിലും കാലടി മലയാറ്റൂര്‍ ഭാഗത്തുള്ള പെരിയാറിലും നടക്കുന്ന മുങ്ങിമരണങ്ങളിലും ദേശിയപാതയോരത്ത്‌ നടക്കുന്ന അപകടങ്ങളിലും കടകളിലും മറ്റും നടക്കുന്ന തീപിടുത്തങ്ങളും നടക്കുന്ന അങ്കമാലി പ്രദേശത്ത്‌ രക്ഷയ്‌ക്കായി എത്തുന്ന അങ്കമാലി ഫയര്‍ഫോഴ്സില്‍ എമര്‍ജന്‍സി റസ്ക്യൂ വാഹനവും എയര്‍ക്രഷ്‌ ടെന്‍ഡറും 4000 ലിറ്റര്‍ വെള്ളംകൊള്ളുന്ന വാട്ടര്‍ ലോറിയും ആംബുലന്‍സും ഓരോന്നുമാത്രമാണ്‌ ഉള്ളത്‌.

ആവശ്യത്തിന്‌ വാഹനങ്ങളും മറ്റു ഉപകരണങ്ങളും ഇല്ലാത്തതുമൂലം മുങ്ങിമരണ പ്രദേശങ്ങളില്‍ ചെല്ലുമ്പോഴും, തീപിടിത്തമുണ്ടാകുമ്പോഴും നാട്ടുകാരുമായി തര്‍ക്കമുണ്ടാകുന്നത്‌ നിത്യസംഭവമായി മാറിയിരിക്കുകയാണ്‌. പാറമടകളില്‍ മറ്റും മുങ്ങിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്സ്‌ എത്തിയാല്‍ സ്ക്രൊാസ്റ്റ്‌ അടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതുമൂലം മൃതദേഹങ്ങള്‍ പലപ്പോഴും സമയത്തിന്‌ എടുക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്‌ നിലവില്‍ ഉള്ളത്‌. കഴിഞ്ഞ ദിവസം മാമ്പ്രയിലെ പാറമടയില്‍ മുങ്ങിമരണം ഉണ്ടായപ്പോള്‍ മുങ്ങല്‍ വിദഗ്ധര്‍ ഉണ്ടായിട്ടും ഉപകരണങ്ങള്‍ ഇല്ലാത്തതുമൂലം അന്നുതന്നെ മൃതദേഹം എടുക്കുവാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം എറണാകുളത്ത്നിന്നും മുങ്ങല്‍വിദഗ്ദര്‍ ഉപകരണങ്ങളുമായെത്തിയാണ്‌ മൃതദേഹം എടുത്തത്‌. ഇത്‌ ഏറെ പ്രശ്നം ഉണ്ടാക്കിയിരുന്നു.

അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും തീപിടുത്തങ്ങളോ, അപകടങ്ങളോ, മുങ്ങിമരണമോ ഉണ്ടായാല്‍ ചാലക്കുടി, പെരുമ്പാവൂര്‍, ആലുവ, എറണാകുളം ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ മാത്രമെ പൂര്‍ണ്ണമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുകയുള്ളു. അതുപോലെ തന്നെ രാത്രികാലങ്ങളില്‍ അപകടങ്ങളോ തീപിടുത്തമോ ഉണ്ടായാല്‍ പരിസരം പൂര്‍ണ്ണമായി കണ്ട്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ വെളിച്ചമോ, വെള്ളം നിറയ്‌ക്കുന്നതിന്‌ ആവശ്യമായ ഹൈഡ്രെന്റുകളോ അങ്കമാലി ഫയര്‍ സ്റ്റേഷനില്‍ ഇല്ല. ആയിരം വാട്ടില്‍ അധികം വെളിച്ചം കിട്ടുന്നു ആസ്കാ ലൈറ്റ്‌ അങ്കമാലി ഫയര്‍ഫോഴ്സില്‍ ഉണ്ടായാല്‍ രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളിലും തീപിടുത്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാകും.

അങ്കമാലിയില്‍ ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്‌ക്കുന്നതിനുള്ള ഹൈഡ്രെന്റുകള്‍ ഇല്ലാത്തതാണ്‌ അഗ്നിശമന സേനയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‌ തടസ്സമാകുന്ന മറ്റൊരു കാരണം. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്‌ക്കുന്നതിന്‌ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞ വെള്ളിയാഴ്ച അങ്കമാലി എംസി റോഡിലെ ഒരു കടയില്‍ ഉണ്ടായ തീപിടുത്തം തീ അണയ്‌ക്കുവാന്‍ വേണ്ട വെള്ളം നിറയ്‌ക്കുവാന്‍ അങ്കമാലി ഫയര്‍ ഫോഴ്സ്‌ നന്നേ വിഷമിച്ചു. ഒടുവില്‍ പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ പൂര്‍ണ്ണമായും തീകെടുത്തിയത്‌. ആകെയുള്ള ഒരു ലോറിയില്‍ വെള്ളം തീരുമ്പോള്‍ ഫയര്‍സ്റ്റേഷന്‌ സമീപമുള്ള ഹൈഡ്രെന്റില്‍ എത്തി വെള്ളം നിറച്ച്‌ വേണം തീ കെടുത്തുവാന്‍. ഇത്‌ അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമെ സഹായിക്കുകയുള്ളു.

അങ്കമാലി നഗരസഭ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി പത്ത്‌ ഹൈഡ്രെന്റുകളെങ്കിലും സ്ഥാപിക്കണമെന്ന അങ്കമാലി ഫയര്‍ സ്റ്റേഷന്റെ ആവശ്യത്തിന്‌ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. ഏത്‌ സമയത്തും ജലത്തിന്റെ ലഭ്യത ഉറപ്പാക്കുവാന്‍ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ്‌ ലൈനുകളിലാണ്‌ ഇത്‌ സ്ഥാപിക്കേണ്ടത്‌. ഇതിന്‌ ആവശ്യമായ തുക നഗരസഭയാണ്‌ നല്‍കേണ്ടത്‌. ബഡ്ജറ്റ്‌ പോലും പാസ്സാക്കാന്‍ കഴിയാത്ത നഗരസഭയ്‌ക്ക്‌ ഈ ആവശ്യത്തിന്‌ തുക അനുവദിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഹൈഡ്രെന്റില്‍ രാവിലെ മാത്രമെ വെള്ളം ലഭിക്കുകയുള്ളു. ഇതുകാരണം രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന തീപിടുത്ത സ്ഥലങ്ങളില്‍ എത്തുന്ന ഫയര്‍ഫോഴ്സ്‌ വെള്ളമില്ലാത തിരിച്ചുപോരുന്നത്‌ നാട്ടുകാരുമായി സംഘര്‍ഷത്തിന്‌ കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.