Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത പാറഖനനം: കൈതക്കോട്‌ നിവാസികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 11:08 pm IST
in Kollam

പുത്തൂര്‍: കൈതക്കോട്‌ മേഖലയിലെ അനധികൃത പാറഖനനം പ്രദേശവാസികള്‍ക്ക്‌ ഭീഷണിയാകുന്നു. കോടതിയുടെ സ്റ്റേ ഉത്തരവ്‌ പോലും കാറ്റില്‍പറത്തിയാണ്‌ ഇവിടെ പാറഖനനം നടക്കുന്നത്‌. ക്വാറിയുടെ സമീപപ്രദേശങ്ങളിലുള്ള നാലോളം വീടുകള്‍ക്ക്‌ വിള്ളലുണ്ടായത്‌ പരിഭ്രാന്തിയുടെ ആഴം കൂട്ടിയിട്ടുണ്ട്‌.

തുടര്‍ച്ചയായ പാറപൊട്ടിക്കല്‍ മൂലം കൈതക്കോട്‌ മേഖലയില്‍ സമീപകാലത്ത്‌ നേരിയ ഭൂചലനങ്ങള്‍ ഉണ്ടായതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌.
പ്രദേശവാസിയായ തുളസീധരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കൊട്ടാരക്കര മുന്‍സിഫ്‌ കോടതി പാറഖനനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുത്തരവിട്ടത്‌. ഉത്തരവ്‌ പാറഖനനം നടത്തുന്ന വല്യത്ത്‌ കണ്‍സ്ട്രക്ഷന്‍സ്‌ ഉടമ കൈപ്പറ്റുകയും ചെയ്തു. എന്നിട്ടും പാറപൊട്ടിക്കല്‍ തുടരുന്നതിനെതിരെ ജനങ്ങള്‍ രോഷാകുലരാണ്‌. കോടതി ഉത്തരവ്‌ പോലും വകവെക്കാതെ തുടരുന്ന പാറഖനനം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ എഴുകോണ്‍ എസ്‌ഐക്കും സിഐയ്‌ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും പാറപൊട്ടിക്കല്‍ തടയുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

സ്റ്റേ ഉത്തരവുണ്ടാകുന്നതിന്‌ മുമ്പുതന്നെ പൊട്ടിച്ചിട്ട പാറ നീക്കം ചെയ്യുക മാത്രമാണ്‌ ഇവിടെ നടക്കുന്നതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അതേസമയം ഇന്നലെയും നിര്‍ബാധം പാറഖനനം നടന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും കുറഞ്ഞത്‌ 25ലോഡ്‌ പാറയെങ്കിലും ഇവിടെ നിന്ന്‌ പൊട്ടിച്ചുമാറ്റുന്നുണ്ടെന്ന്‌ അവര്‍ പറയുന്നു. ഒരേക്കറോളം വരുന്ന പാറക്വാറിയില്‍ തുടര്‍ച്ചയായി നടക്കുന്ന ഖാനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും അപകടഭീഷണിയും ചെറുതല്ല. സമീപവാസികള്‍ക്ക്‌ കൈതക്കോട്‌ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലേക്ക്‌ പോകുന്നതിനുള്ള വഴി ക്വാറിയുടെ സമീപത്തുകൂടിയാണ്‌. ഈ വഴി അടയ്‌ക്കാനും ക്വാറി നടത്തിപ്പുകാരനും പഞ്ചായത്ത്‌ ഭരണസമിതിയുമായി ധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്‌.

കഴിഞ്ഞ ആറുമാസക്കാലത്തിനുള്ളില്‍ മൂന്ന്‌ തവണയാണ്‌ കൈതക്കോട്‌, പവിത്രേശ്വരം, ചെറുപൊയ്‌ക മേഖലയില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായത്‌. മുമ്പ്‌ ഒരിക്കലും ഭൂചലനസാധ്യത സൂചിപ്പിച്ചിട്ടില്ലാത്ത ഈ പ്രദേശങ്ങളില്‍ സമീപകാലത്ത്‌ രൂക്ഷമായ പാറഖനനവും ചെളിയെടുപ്പും മണലൂറ്റുമാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ച്‌ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.