Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊരട്ടി അനധികൃത ധ്യാനകേന്ദ്രം കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ രഹസ്യനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 11:21 pm IST
in Kottayam

എരുമേലി: ശാരീരിക അസ്വസ്ഥത മാറ്റിതരാമെന്ന വാഗ്ദാനം നല്‍കി വൃദ്ധ ദമ്പതികളില്‍നിന്നും തട്ടിയെടുത്ത ഭൂമിയില്‍ അനധികൃതമായി തുടങ്ങിയ കൊരട്ടിയിലെ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനുള്ള രഹസ്യനീക്കം.

അനധികൃത ധ്യാനകേന്ദ്രത്തിന്റെ മറവില്‍ വ്യാപകമായ മതംമാറ്റം നടത്താനും എരുമേലിയിലെ നിലവിലുള്ള മതസൗഹാര്‍ദ്ദന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന ആശങ്കയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ തുടങ്ങിയ ധ്യാനകേന്ദ്രം പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി തടയുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടനപാതയില്‍ കോടിക്കണക്കിനു വിലമതിക്കുന്ന ഏക്കറുകണക്കിനു റബ്ബര്‍ തോട്ടമാണ് ധ്യാനകേന്ദ്രം നടത്താന്‍ ശ്രമിച്ച പുരോഹിതന്മാര്‍ തന്ത്രപരമായി തട്ടിയെടുത്തത്. ഭുമി തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് സ്ഥലവുടമകളായ അറയ്‌ക്കല്‍ തോമസും ഭാര്യ മോണിക്കയും രംഗത്തെത്തിയതോടെ ധ്യാനകേന്ദ്രത്തിനു പിന്നിലെ തട്ടിപ്പ് വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു. ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ധ്യാനകേന്ദ്രത്തിലെത്തുന്നവര്‍ സാമ്പത്തികമുള്ളവരെ മാത്രം പ്രത്യേകം വിളിച്ചുവരുത്തി കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും കൊരട്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ പറഞ്ഞു.

കോടികള്‍ വിലമതിക്കുന്ന സ്ഥലവും മറ്റ് സ്വത്തുവകകളും നഷ്ടപ്പെട്ട് നിരാലംബരായി കിടക്കുന്ന സ്ഥലമുടമകളെ നഷ്ടപ്പെട്ടുപോയ സ്ഥലം തിരിച്ചുപിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങളിലും ഹിന്ദുഐക്യവേദി വൃദ്ധദമ്പതികളെ സഹായിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഇവരുടെ വീട്ടിലെത്തി പറയുകയും ചെയ്തിരുന്നു. കൊരട്ടി ധ്യാനകേന്ദ്രം വീണ്ടും തുടങ്ങാനുള്ള നീക്കങ്ങള്‍ക്ക് പ്രാദേശിക ഭരണ നേതാക്കളില്‍ ചിലര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ഐക്യവേദി നേതാക്കള്‍ ആരോപിച്ചു. കൊരട്ടി ആവേ മറിയ അനധികൃത ധ്യാനകേന്ദ്രത്തിന്റെ പ്രശ്‌നത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നതായും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കെന്ന പേരില്‍ ചിലര്‍ ധ്യാനകേന്ദ്രം അധികൃതരുടെ പ്രാഥമിക ചര്‍ച്ച നടത്തിയെന്നും നേതാക്കള്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തെ ഏതുവിധേയനെയും തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊരട്ടി ധ്യാനകേന്ദ്രം ഉല്‍പ്പെടെയുള്ള ഏതു നീക്കവും ശക്തിയുക്തം നേരിടുമെന്നും ഇത്തരം നീക്കങ്ങളെ ഉന്നതാധികാരികള്‍ തടയണമെന്നും നേതാക്കളായ മനോജ് എസ്. നായര്‍, കെ.കെ. സജീവന്‍, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

Kerala

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.