Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിവേകാനന്ദ സ്മരണയില്‍ സാമൂഹിക സൂര്യനമസ്കാരം

Janmabhumi Online by Janmabhumi Online
Sep 11, 2012, 10:12 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കര്‍മശേഷിയുടെയും ആധ്യാത്മിക ഔന്നിത്യത്തിന്റെയും ആള്‍ രൂപമായിരുന്ന സ്വാമി വിവേകാനന്ദനെ സ്മരിക്കാന്‍ സമാനസ്വഭാവമുള്ള പരിപാടി സംഘടിപ്പിച്ച്‌ വിവേകാനന്ദ സ്വാധ്യായ സമിതി ശ്രദ്ധേയമായി. വിവേകാനന്ദ സ്വാധ്യായ സമിതി പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച സാമൂഹിക സൂര്യനമസ്കാരമാണ്‌ വ്യത്യസ്തത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടത്‌. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ രാവിലെ ആയിരുന്നു പരിപാടി.

ഭാരതം ലോകത്തിനു സമ്മാനിച്ച സന്ന്യാസി വര്യനെ അനുസ്മരിച്ചു കൊണ്ട്‌ ആയിരത്തോളം വിദ്യാര്‍ഥികള്‍ ലോകത്തിന്‌ ഭാരതത്തിന്റെ സംഭാവനയായ സൂര്യനമസ്കാരം അനുഷ്ഠിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും നടന്ന പരിശീലനത്തിനു ശേഷം എത്തിയവര്‍ ഒരേ താളത്തില്‍ ഒരേ മനസ്സോടെ സൂര്യനമസ്കാരം ചെയ്തപ്പോള്‍ അത്‌ ഭംഗിയും ഭക്തിയുമുള്ള കാഴ്ചയുമായി. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗം കൂടിയായി നടത്തിയ പരിപാടി വീക്ഷിക്കാന്‍ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

സൂര്യനമസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ചിക്കാഗോയില്‍ ഭാരതത്തിന്റെ സൂര്യനുദിച്ച ദിവസമായിരുന്നു 1893 സപ്തംബര്‍ 11 എന്ന്‌ പി.പരമേശ്വരന്‍ പറഞ്ഞു. അന്നാണ്‌ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ മതമഹാ സമ്മേളനത്തില്‍ പ്രസംഗിച്ചത്‌.

സ്വതന്ത്രഭാരതത്തെ സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ്‌ യുവാക്കളുടെ ഉത്തരവാദിത്വം. അദ്ദേഹം ഒരു വലിയ തീപ്പന്തമായിരുന്നു.

അതില്‍ നിന്നുള്ള തീപ്പൊരി ഓരോയുവാവിന്റെയും മനസ്സില്‍ ഉണ്ടാകണം. അതിന്‌ നമ്മുടെ മനസ്സിനുള്ളിലെ ദൈവീകതയെ ഉണര്‍ത്തുകയാണ്‌ വേണ്ടത്‌. ദാരിദ്ര്യം മുതല്‍ ഭീകരവാദം വരെയുള്ള രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത്തരത്തിലുള്ള യുവതലമുറയ്‌ക്കേ കഴിയൂ. രാഷ്‌ട്രത്തിനായി സമര്‍പ്പണം ചെയ്യാനുള്ള മനസ്സാണ്‌ 150-ാ‍ം വാര്‍ഷികത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതെന്നും പി.പരമേശ്വരന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തത്ത്വരൂപാനന്ദ, കെ.വി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.രംഗനാഥ്‌ കൃഷ്ണ സ്വാഗതവും അഭിദേവ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

Kerala

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

India

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

പുതിയ വാര്‍ത്തകള്‍

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies