Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീ മൂകാംബിക ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:51 pm IST
in Travel

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പട്ടണത്തിന്റെ മദ്ധ്യഭാഗത്താണ്‌ വിദ്യാസ്വരൂപിണിയായ സരസ്വതിയുടെ ഈ ക്ഷേത്രം. പണ്ട്‌ പറവൂര്‍ ദേശം വാണിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ കൂടെക്കൂടെ കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയിവരുമായിരുന്നു. പ്രായം ഏറെ ആയപ്പോള്‍ കൊല്ലൂര്‍ വരെ പോകുന്ന കാര്യത്തില്‍ അദ്ദേഹം ഉത്കണാഠകുലനായി. എപ്പോഴും അതായി ചിന്ത. ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. ഇവിടെതന്നെ ദേവിയെ പ്രതിഷ്ഠിച്ച്‌ പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്‌. അങ്ങനെ പറവൂര്‍ കോട്ടക്ക്‌ പൂറത്ത്‌ ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ ദര്‍ശനം നടത്തിവന്നു. നാട്ടുകാര്‍ക്ക്‌ തൊഴുന്നതിനുള്ള അനുവാദവും അദ്ദേഹം നല്‍കി. ക്ഷേത്രത്തെക്കുറിച്ച്‌ പുറത്തേക്ക്‌ അറിയുവാന്‍ അത്‌ കാരണമായി. ദക്ഷിണമുകാംബി എന്ന്‌ പ്രസിദ്ധമാകുകയും ചെയ്തു. അന്ന്‌ ഉപപ്രതിഷ്ഠകളൊന്നും ഉണ്ടായിരുന്നില്ല.

ശ്രീകോവിലിനു ചുറ്റും നാലുവശവും വെള്ളം. കൊല്ലൂരിലെ സൗപര്‍ണ്ണികാനദിയുടെ സങ്കല്‍പമാണീ തീര്‍ത്ഥത്തിന്‌ തമ്പുരാന്‍ നല്‍കിയത്‌. തീര്‍ത്ഥത്തില്‍ താമരപ്പൂക്കള്‍, വെള്ള വസ്ത്രമുടുത്ത്‌ വെള്ളത്താമരയിലിരിക്കുന്ന ദേവിയുടെ ഇടതു കൈകളില്‍ ഒന്നില്‍ വെള്ളത്താമരയും മറ്റേതില്‍ ഗ്രന്ഥവും വലതു കൈകളില്‍ അക്ഷരമാലയും വ്യാഖ്യാനമുദ്രയും. ശ്രീകോവില്‍ ചുറ്റിയുള്ള ദര്‍ശനം ഭക്തര്‍ക്ക്‌ പ്രത്യേക അനുഭവം.

നവരാത്രി ആഘോഷമാണ്‌ ഇവിടെ പ്രധാനം. നിത്യവും കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കുന്ന ഇവിടെ വിജയദശമിക്ക്‌ എഴുതാന്‍ ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ എത്തിച്ചേരും. സംഗീതാര്‍ച്ചനയും ദേവിക്ക്‌ പ്രിയം. ദേവിയുടെ സവിധത്തിലെത്തി സംഗീതാര്‍ച്ചന നടത്തുന്നവര്‍ ഒട്ടനവധിയാണ്‌. വിദൂരദേശങ്ങളില്‍ നിന്നുപോലും ഇവിടെ എത്തുന്ന കലാകാരന്മാര്‍ക്കും കണക്കില്ല. മകരമാസത്തിലും ഇവിടെ ഉത്സവം ഉണ്ട്‌. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായി പത്തുദിവസത്തെ ഉത്സവം. അന്നുമാത്രമേ ഇവിടെ ആനയെ എഴുന്നെള്ളിക്കാറുള്ളൂ.

ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഉച്ചാരണത്തില്‍ വ്യക്തതയില്ലാത്തവര്‍ക്കും പൊതുവെ വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷമുണ്ടാകാനും ഇവിടത്തെ കഷായനേദ്യം ഫലപ്രദമാണെന്ന്‌ വിശ്വാസം. പതിനാറുകൂട്ടം മരുന്നുകള്‍ കൊണ്ടു തയ്യാറാക്കുന്ന ഈ കഷായം അത്താ ഴപൂജകഴിഞ്ഞാണ്‌ പ്രസാദമായി കിട്ടുക. ശ്രീവിദ്യാമന്ത്രം കൊണ്ടുള്ള അര്‍ച്ചനയും ഉണ്ട്‌. പഠനോപകരണങ്ങള്‍ പൂജിക്കാനെത്തുന്നവരും കുറവല്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പറവൂര്‍ ഗ്രൂപ്പില്‍പ്പെട്ട മേജര്‍ ക്ഷേത്രമാണിത്‌. ക്ഷേത്രത്തിലെ താന്ത്രികം തൃപ്പുണിത്തുറ പുലിയന്നൂര്‍ മനയ്‌ക്കല്‍ നമ്പൂതിരിപ്പാടാണ്‌ നിര്‍വ്വഹിച്ചുപോരുന്നത്‌.

ക്ഷേത്രത്തിനു മുന്നില്‍ വലിയൊരു കുളം. അതിനടുത്ത്‌ റോഡരുകില്‍ ഗണപതി പ്രതിഷ്ഠയുണ്ട്‌. നാലും പാടും വഴി. ക്ഷേത്രനടയിലെ ഇളകിയ മണലില്‍ വിശ്രമിക്കാനെത്തുന്നവരും ശാന്തി തേടുന്നവരും അനവധിയാണ്‌.

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.