Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ണടി ശ്രീ ഭദ്രകാളീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:37 pm IST
in Travel

പത്തനംതിട്ട ജില്ലയിലെ കടമ്പനാട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ മണ്ണടി ഭദ്രകാളീക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം മണ്ണടി പഴയകാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. സ്വയംഭൂവായ ബിംബത്തില്‍ ചോരപൊടിഞ്ഞതുകണ്ടപ്പോള്‍ ആ ഭാഗത്ത്‌ മണ്ണുവാരി അടിച്ചു. അതോടെ ഈ സ്ഥലത്തിന്‌ മണ്ണടിയെന്ന്‌ പേരുണ്ടായി. ഒരുകാലത്ത്‌ തിരുവിതാംകൂറില്‍ കാമ്പിത്താന്‍ എന്ന വെളിച്ചപ്പാടിലൂടെ അറിയപ്പെട്ടിരുന്ന ക്ഷേത്രം. ഒരുനേരം മാത്രം പൂജയുള്ള അപൂര്‍വ ക്ഷേത്രവുമാണിത്‌. വേലുത്തമ്പിദളവയുടെ ജീവിതാന്ത്യത്തിലൂടെ പ്രസിദ്ധമായ മണ്ണടി.

ക്ഷേത്രവും പറമ്പും അതിനോട്‌ ചേര്‍ന്ന കാവും എല്ലാം ഗതകാല സ്മൃതിയുണര്‍ത്തുന്നവ. പുരാതനമായ കാവിനോട്‌ ചേരന്ന്‌ ഭദ്രകാളിക്ഷേത്രം. ക്ഷേത്രത്തിന്‌ മുകള്‍ഭാഗം അടയ്‌ക്കാത്ത വിധമാണ്‌. പ്രധാനദേവി ഭദ്രകാളി – സ്വയംഭൂവാണ്‌. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ മുമ്പില്‍ പാട്ടമ്പലമുണ്ട്‌. അറയുടെ ആകൃതിയിലുള്ള പാട്ടമ്പലത്തില്‍ വച്ചാണ്‌ കളമെഴുത്തും പാട്ടും. പാട്ടമ്പലത്തിന്‌ മുന്നില്‍ പൂപ്പടകൊട്ടില്‍. കാവിനോട്‌ ചേര്‍ന്ന മതില്‍ക്കെട്ടുകളില്‍ കൊത്തുപണികള്‍. ക്ഷേത്രമുറ്റത്തും പുറത്തുമായി നാല്‍ കല്‍വിളക്കുകള്‍. ഇവിടെ എത്തുന്ന ആരുടേയും ശ്രദ്ധ ഒറ്റനോട്ടത്തില്‍ തന്നെ പതിക്കുമാറ്‌ അത്രയ്‌ക്ക്‌ മനോഹരമായ ഒറ്റക്കല്‍ വിളക്കുകളാണവ. ഇവിടെ കമ്പിത്താനെ കൂടാതെ ഇലഞ്ഞിമൂട്ടില്‍ യക്ഷിയമ്മയും നാഗരാജാവ്‌, നാഗയക്ഷി, കുഞ്ഞുനങ്ങേലിയും ചന്ദനമൂട്ടില്‍ അറുകൊലയും കൂടാതെ കിഴക്കുഭാഗത്ത്‌ ഗമപതിക്ഷേത്രവുമുണ്ട്‌. ഇതിന്‌ വടക്കുഭാഗത്താണ്‌ മണ്ണടിവടക്കേക്കാവ്‌ ദേവീക്ഷേത്രം.

ക്ഷേത്രത്തില്‍ ഒരു നേരമേ പൂജയുള്ളൂ. പണ്ടുമുതലേ പഴവും മലരും സന്നിധാനത്തില്‍ വച്ചശേഷം കുറെ കഴിഞ്ഞ്‌ എടുത്തുകൊണ്ടുപോകും. അങ്ങനെ സ്വയം നേദിക്കുന്ന രീതിയാണ്‌. ഉത്സവകാലത്തുമാത്രം വച്ച്‌ നേദ്യം. പുത്രസൗഭാഗ്യമുണ്ടാകാന്‍ ഉച്ചബലി വഴിപാടുണ്ട്‌.

കുംഭമാസത്തിലാണ്‌ ഉത്സവം. ഗണിച്ചെടുത്താണ്‌ ഉത്സവതീയതി നിശ്ചയിക്കുന്നത്‌. തിരുമുടി എഴുന്നെള്ളത്താണ്‌ പ്രധാന ചടങ്ങ്‌. ഉത്സവബലിയുടെ പത്തുദിവസം മുന്‍പേ കൊടിയേറുമായിരുന്നു ആദ്യകാലത്തെ ഉത്സവം. പിന്നീട്‌ മുടിയെഴുന്നെള്ളിച്ചുള്ള ഊരുവലത്തും. അന്ന്‌ ഇളയപണിക്കരും മൂത്തപണിക്കരും കൂടി യുദ്ധം അഭിനയിച്ചിരുന്നു. അതിനുശേഷം മുടി പണിക്കരുടെ വീട്ടിലേക്ക്‌ എഴുന്നെള്ളിക്കുന്നതോടെ ഉച്ചബലിയുടെ ചടങ്ങ്‌ അവസാനിക്കും.

മണ്ണടി ക്ഷേത്രത്തിന്‌ കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തില്‍ വച്ചാണ്‌ വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത്‌. വേലുത്തമ്പിയെ വധിക്കാന്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഈ പ്രദേശത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പി കാമ്പിത്താനെ കാണാനാണ്‌ മണ്ണടിയിലേക്ക്‌ വന്നതെന്ന്‌ കരുതുന്നു. മണ്ണടിയിലെത്തുന്ന ഭക്തരും തീര്‍ത്ഥാടകരും മടങ്ങുന്നതിന്‌ മുന്‍പ്‌ ആ സ്മാരകവും സന്ദര്‍ശിക്കാതിരിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.