Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഗരപരിധിയിലെ റോഡുകള്‍ വീണ്ടും കുഴികളാകുന്നു

Janmabhumi Online by Janmabhumi Online
Feb 17, 2012, 10:07 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: നഗര റോഡുകളില്‍ കുഴികള്‍ പെരുകുന്നു. ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും കലികാലം. കുഴികളില്‍ വീണ്‌ യാത്രക്കാരുടെ നട്ടെല്ലൊടിയുമ്പോള്‍ ഇതേത്തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ പെടാപ്പാട്‌ പെട്ട്‌ ഹോം ഗാര്‍ഡുമാരും വലയുന്നു. നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്നു തുടങ്ങിയിട്ട്‌ മാസങ്ങളായി. കോണ്‍ട്രാക്ടര്‍മാര്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട്‌ വിമുഖത കാട്ടുന്നതും ലാലൂര്‍ വിഷയം കത്ത നില്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷന്‍ �ഭരണനേതൃത്വത്തിന്‌ മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കിട്ടാത്തതുമാണ്‌ കുഴികള്‍ക്ക്‌ ആഴം കൂടാന്‍ കാരണം. കൊക്കാലെ മുതല്‍ കെ.എസ്്‌.ആര്‍.ടി.സി. ബസ്‌ സ്്റ്റാന്‍ഡിനു മുന്‍വശം വഴി വഞ്ചിക്കുളം വരെ റോഡ്‌ തകര്‍ന്നു കിടക്കുകയാണ്‌. ഇടക്കിടെ വന്‍ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. വടക്കേ സ്റ്റാന്‍ഡിനു സമീപം പോക്കറ്റ്‌ റോഡ്‌ തകര്‍ന്ന നിലയിലാണ്‌. സ്വരാജ്‌ റൗണ്ട്‌, ഹൈറോഡ്‌,, പോസ്റ്റ്‌ ഓഫീസ്‌ റോഡ്‌, പാലസ്‌ റോഡ്‌ തുടങ്ങിയ പ്രധാനപാതകളൊഴിച്ചാല്‍ കോര്‍പറേഷന്‍ പരിധിയിലെ റോഡുകളെല്ലാം നാശം നേരിടുന്നു. ഗതാഗതക്കുരുക്ക്‌ പാരമ്യതയിലെത്തുമ്പോള്‍ ഗതികേടിലാകുന്ന ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുമാരേയും യാത്രക്കാരേയും അധികൃതര്‍ കണക്കിലെടുക്കുന്നേയില്ല. ഇൗ‍ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാതെ ഹോംഗാര്‍ഡുമാരെക്കൊണ്ടു തന്നെ ജോലി ചെയ്യിക്കുകയാണ്‌ മേലധികാരികള്‍. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡിന്റെ മുന്‍ �ഭാഗത്താണ്‌ ഗര്‍ത്തങ്ങളിലേറെയും. രാവിലെ 8 മണി മുതല്‍ ഇവിടെ ഗതാഗതക്കുരുക്കാണ്‌. ഇത്‌ അഴിയണമെങ്കില്‍ രാത്രി 9 മണിയെങ്കിലുമാകും. ഇവിടെ ഗതാഗത നിയന്ത്രണത്തിന്‌ ആകെയുള്ളത്‌ ഒരു ഹോം ഗാര്‍ഡ്‌ മാത്രമാണ്‌. ഒടുവില്‍ ഇവിടത്തെ കുഴിയടയ്‌ക്കാന്‍ ഹോം ഗാര്‍ഡ്‌ തന്നെ രംഗത്തിറങ്ങിയെന്നത്‌ സമീപകാല ചരിത്രം. സമീപത്തെ കടക്കാരേയും കൂട്ടി റോഡിലെ കുഴികള്‍ മണ്ണിട്ട്‌ ഗതാഗതയോഗ്യമാക്കിയത്‌ ഹോം ഗാര്‍ഡിന്റെ നേതൃത്വത്തിലാണ്‌. എന്നാല്‍ ഇത്‌ അധികനാള്‍ നീണ്ടില്ല. റോഡ്‌ വീണ്ടും തകര്‍ന്നു. നഗരത്തിലെ വര്‍ധിച്ച ഗതാഗതക്കുരുക്ക്‌ കാരണം മാസത്തില്‍ മുപ്പത്‌ ദിവസവും ഡ്യൂട്ടിക്ക്‌ നില്‍ക്കേണ്ടതിന്റെ ദുരിതമാണ്‌ ഹോം ഗാര്‍ഡുമാര്‍ക്ക്‌ പറയാനുള്ളത്‌. എട്ടു മണിക്കൂര്‍ വീതം മുഴുവന്‍ ദിവസവും ജോലി ചെയ്താല്‍ മാത്രമേ ശമ്പളം ലഭിക്കൂ എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ എ ന്തും സഹിച്ച്‌ ജോലിക്കിറങ്ങുകയാണ്‌ ഹോം ഗാര്‍ഡുമാര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള ഒമ്പത്‌ ഹോം ഗാര്‍ഡുമാരുടെ സ്ഥിതി ഏറെ പരിതാപകരമാണ്‌. ഇതില്‍ ഒരു ഹോം ഗാര്‍ഡിന്‌ കണ്ണിന്‌ ഓപ്പറേഷന്‍ നടത്താന്‍ പോലും കൃത്യമായി അവധി നല്‍കാന്‍ മേലധികാരികള്‍ തയ്യാറായില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

Kerala

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies