Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്ത്‌ തിര്‍ത്ഥാടക പ്രവാഹം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2012, 11:57 pm IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ്‌ മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ പ്രവാഹം തുടങ്ങി. നവവധ ഭാവത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായാണ്‌ ശ്രീപാര്‍വതി ദേവി ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്‌. വെളുപ്പിന്‌ നടതുറക്കുന്നതിന്‌ മുമ്പ്‌ ദര്‍ശനത്തിനായി നീണ്ടക്യൂ ദൃശ്യമായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്‌ കൂടുതലും ദര്‍ശനത്തിനെത്തുന്നത്‌.

മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥതമായി ദേവിയുടെ വിഗ്രഹം ശിലയിലല്ലാത്തതിനാല്‍ ജലാഭിഷേകമില്ല. പകരം മഞ്ഞള്‍ പൊടി അഭിഷേകമാണ്‌ നടത്തുന്നത്‌. ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അന്നദാനം ഭക്തജനങ്ങള്‍ക്ക്‌ ഏറെ അനുഗ്രഹമായി. അന്നദാനത്തിന്റെ ഉദ്ഘാടനം ഡോ.മീര ഗോപി കുര്യന്‍ നിര്‍വഹിച്ചു. 1500 പേര്‍ക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന നലാന്റ അന്നദാന മണ്ഡപം സ്കൂളിന്‌ മുന്‍വശത്തായിട്ടാണ്‌ ഒരുക്കിയിരിക്കുന്നത്‌. മഹാദേവന്റെ പ്രസാദമായ കഞ്ഞിയും പുഴുക്കുമാണ്‌ നല്‍കുന്നത്‌. ക്യൂവില്‍ നിന്ന്‌ തന്നെ ഭക്തജനങ്ങള്‍ക്ക്‌ വഴിപാടുകള്‍ ശീട്ടാക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

മംഗല്യസൗഭാഗ്യത്തിനായി പട്ടുംതാലിയും നടയ്‌ക്കല്‍ സമര്‍പ്പിക്കുവാന്‍ യുവതീയുവാക്കളുടെ നീണ്ടനിര ദൃശ്യമാണ്‌. പട്ടും താലിയും നടയ്‌ക്കല്‍ സമര്‍പ്പിക്കുന്നവര്‍ വിവാഹം നടന്നാല്‍ ദമ്പതികളായി എത്തി ദേവിയ്‌ക്കു മുമ്പില്‍ ഇരുവരും ചേര്‍ന്ന്‌ നന്ദിസൂചകമായി ഇണപുടവ സമര്‍പ്പിക്കും. മഞ്ഞള്‍പ്പറ, നെല്‍പറ, അവല്‍പറ എന്നിവ നിറയ്‌ക്കുവാനും ധാരാളം പേര്‍ എത്തുന്നുണ്ട്‌.

ദേവീപ്രീതിക്കായി നടതുറന്നശേഷം തിരുവാതിര രാവില്‍ സുമംഗലികളും കന്യകമാരും തിരുവാതിരച്ചുവടുകള്‍ വച്ചപ്പോള്‍ ദേവിക്കത്‌ അര്‍ച്ചനയായി. നടതുറന്നതിന്‌ ശേഷമാണ്‌ തിരുവാതിര ആഘോഷങ്ങള്‍ ആരംഭിച്ചത്‌. ദര്‍ശനത്തിന്‌ ശേഷം നട അടച്ചപ്പോള്‍ കന്യകമാരും സുമംഗലികളും പത്ത്‌ വൃത്തം തിരുവാതിര പാടിക്കളിച്ചു. 12ന്‌ ദേവിയെ സ്തുതിച്ച്‌ തിരുവാതിരക്കളി നിര്‍ത്തി. പിന്നീട്‌ തിരുവാതിരപ്പാട്ട്‌ പാടി ക്ഷേത്ര പരിസരത്ത്‌ പാതിരാപൂ, ദശപുഷ്പങ്ങള്‍, അടക്കാമണിയന്‍ എന്നിവ പറിക്കാന്‍ പോയി. അടക്കാമണിയന്‍ കുഴികുത്തി നട്ട്‌ വെള്ളമൊഴിച്ച്‌ പൂത്തിരുവാതിരക്കാരെ ആവണിപ്പലകയിലിരുത്തി പാട്ടുപ്പാടി. പറിച്ചെടുത്ത പൂക്കള്‍ ദേവീനടയില്‍ വിവിധ ദിശകളില്‍ ഉഴിഞ്ഞ്‌ തലയില്‍ ചൂടി. മൂന്നും കൂട്ടി മുറുക്കി വഞ്ചിപ്പാട്ട്‌, കണ്ണനാമുണ്ണി, കുമ്മി എന്നിവ പാടി മംഗളംചൊല്ലി തിങ്കളാഴ്ച പുലര്‍ച്ചെയോടെ സമാപിച്ചു. നടതുറന്നശേഷം ദേവിക്കുമുമ്പില്‍ തിരുവാതിരകളിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.