Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റഷ്യയുടെ സോയുസ്‌ ബഹിരാകാശ പേടകം ഭൂമിയിലെത്തി

Janmabhumi Online by Janmabhumi Online
Nov 22, 2011, 08:56 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

മോസ്കോ: അന്താരാഷ്‌ട്ര സ്പേസ്‌ സെന്ററില്‍നിന്ന്‌ മൂന്ന്‌ ബഹിരാകാശ യാത്രികരുമായി റഷ്യയുടെ സോയൂസ്‌ കസാക്കിസ്ഥാനില്‍ സുരക്ഷിതമായി തിരിച്ചെത്തി. അമേരിക്കയുടെ മൈക്ക്‌ ഫോസം, ജപ്പാന്റെ സതോഷി ഫുറുക്കവ, റഷ്യയുടെ സെര്‍ജി വോള്‍ക്കോവ്‌ എന്നീ ബഹിരാകാശ യാത്രികര്‍ അന്താരാഷ്‌ട്ര ശുചിത്വ കേന്ദ്രത്തില്‍ 165 ദിവസം ചെലവഴിച്ചതിനുശേഷമാണ്‌ മടങ്ങിയെത്തുന്നത്‌. ബുധനാഴ്ച ഇവര്‍ക്കു പകരമുള്ള രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമടങ്ങുന്ന ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തെ കേന്ദ്രത്തിലെത്തി. ഈ വര്‍ഷമാദ്യം അമേരിക്ക അതിന്റെ സ്പേസ്‌ ഷട്ടില്‍ ദൗത്യങ്ങള്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന്‌ ശൂന്യാകാശ കേന്ദ്രത്തിലെത്താന്‍ റഷ്യയുടെ സോയുസ്‌ മാത്രമായിരുന്നു ഏക ആശ്രയം. സോയുസ്‌ കസാക്കിസ്ഥാനില്‍ ഗ്രീന്‍വിച്ച്‌ സമയം 2.27 നാണ്‌ സുരക്ഷിതമായി തിരിച്ചെത്തിയത്‌.

ബഹിരാകാശ യാത്രികര്‍ സോയുസില്‍നിന്ന്‌ ചിരിച്ചുകൊണ്ട്‌ പുതപ്പുകള്‍ പുതച്ച്‌ ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പേടകം ഒരുവശം ചരിഞ്ഞാണ്‌ ഇറങ്ങിയതെന്നും കാറ്റിന്റെ ശക്തിയുള്ള സമയത്ത്‌ ഇത്‌ അസാധാരണമല്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ക്കു പകരമുള്ള യാത്രക്കാരുമായി വോയ്സ്‌ ശൂന്യാകാശത്തെത്തിയിരുന്നു. ആഗസ്റ്റ്‌ മാസത്തില്‍ റോക്കറ്റ്‌ തകരാറുമൂലം ബഹിരാകാശ ദൗത്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനുശേഷം തിങ്കളാഴ്ചയാണ്‌ ഇത്‌ പുനരാരംഭിച്ചത്‌. തിങ്കളാഴ്ച സോയുസ്‌ റോക്കറ്റില്‍ ശൂന്യാകാശ യാത്രികര്‍ എത്തിയശേഷം അവര്‍ക്ക്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. തിരിച്ചുവന്ന റോക്കറ്റിലാണ്‌ ഇവര്‍ കസാക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നത്‌. ഇപ്പോള്‍ ശൂന്യാകാശ കേന്ദ്രത്തിലുള്ള അമേരിക്കയുടെ ഡാന്‍ ബര്‍ബാങ്കും റഷ്യന്‍ യാത്രികരായ ആന്റണ്‍ ഷ്കാവ്ലറോവും അനാറ്റോലി ഇവാനിഷിനും മാര്‍ച്ചുമാസംവരെ ശൂന്യാകാശത്തു തുടരും. ഡിസംബറില്‍ മറ്റൊരു സംഘമെത്തിയശേഷം അവര്‍ ഭൂമിയിലേക്ക്‌ തിരിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
India

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

Kerala

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

World

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്
India

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച തീവ്ര ഇസ്ലാമിസ്റ്റുകളെ പൊക്കി , കണക്കിന് കൊടുത്ത് മധ്യപ്രദേശ് പൊലീസ് : പ്ലാസ്റ്ററിട്ടും, മുട്ടിലിഴഞ്ഞും ദേശവിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies