Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാലാ നഗരത്തിലെ മാലിന്യപ്രശ്നം ജനകീയ പ്രക്ഷോഭത്തിലേക്ക്‌

Janmabhumi Online by Janmabhumi Online
Oct 12, 2011, 11:08 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

പാലാ: നഗരത്തിലെ മാലിന്യ സംസ്കരണ പ്രശ്നം വാന്‍ ജനകീയ പ്രതിഷേദത്തിലേക്ക്‌ നീങ്ങുന്നു. സംസ്കരണം കുറ്റമറ്റതാക്കുന്നതുവരെ നഗരത്തിലെ മാലിന്യ ശേഖരണം നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്നത്തില്‍ നഗരസഭാധികൃതകര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു. നഗരസഭാ പ്രദേശത്തെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്‌ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. അലക്ഷ്യമായി മാലിന്യങ്ങള്‍ തള്ളിയിരുന്ന മൈതാനത്തിനു ചുററും സംരക്ഷണഭിത്തി കെട്ടി തിരിച്ചതുമാത്രമാണ്‌ നടന്നത്‌. ഒരു ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിച്ചില്ല. ശുദ്ധജലശ്രോതസ്സുകളില്‍ മാലിന്യം നിറഞ്ഞു പകര്‍ച്ചവ്യാധികള്‍ വിട്ടുമാറാതായി. കഴിഞ്ഞ ൨൫ വര്‍ഷമായി കഥ തുടരുന്നു. ജനങ്ങള്‍ സംഘടിച്ച്‌ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ മാത്രം മാലിന്യങ്ങള്‍ മണ്ണിട്ടുമൂടുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ അധികാരികള്‍ മടങ്ങുകയും ചെയ്യുന്നു. പ്രദേശവാസികള്‍ക്ക്‌ പരാതി തീരുന്നില്ല. നൂറുകണക്കിന്‌ വീടുകള്‍, വിദ്യാലയം, ആരാധനാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ എല്ലാം ഡമ്പിംഗ്‌ ഗ്രൗണ്ടില്‍ അധികദൂരത്തല്ലാതെ ഉണ്ട്‌. നഗരസഭ ഏറെ പ്രതീക്ഷയോടെ മാലിന്യശേഖരണത്തിനായി ആരംഭിച്ച പൂതിയ പദ്ധതിയും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്‌. കുടുംബശ്രീ മുഖേന നഗരസഭയുടെ പ്രത്യേക ഓട്ടോറിക്ഷകളില്‍ നഗരത്തിലെ വീടുകളിലെത്തി ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണിത്‌. ഇതോടെ തെരുവേരങ്ങളില്‍ സ്ഥാപിച്ചിരുന്ന കുറ്റികള്‍ ഒഴിവാക്കി. തരംതിരിച്ച്‌ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡമ്പിംഗ്‌ ഗ്രൗണ്ടിലെത്താതെ റീസൈക്കിളിംഗ്‌ പ്രക്രിയയില്‍ സംസ്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ല. മുമ്പു വന്നിരുന്ന മാലിന്യങ്ങള്‍ക്കുപുറമെ ഓട്ടോറിക്ഷകളിലെത്തുന്ന അധികമാലിന്യവും പേറേണ്ട അവസ്ഥയാണിപ്പോള്‍ കാനാട്ടുപാറയിലുള്ളതെന്ന്‌ ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചു.പത്രസമ്മേളനത്തില്‍ കര്‍മ്മസമിതി രക്ഷാധികാരി ഫാ.ഡോ.ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സെക്രട്ടറി ടോം ജോസ്‌, ചെയര്‍മാന്‍ ജോണി ആഗസ്റ്റിന്‍ പഞ്ചായത്തംഗങ്ങളായ സിബി ഓടയ്‌ക്കല്‍, ലിറ്റി പയസ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

Kerala

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies