Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിളക്കുമാടത്തിലെ വന്‍വൃക്ഷം സ്തൂപത്തിണ്റ്റെ തകര്‍ച്ചക്കു കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:38 pm IST
inKottayam

കുമരകം: വേമ്പനാട്ട്‌ കായലിലെ പഴയ വിളക്കുമാടത്തില്‍ കിളിര്‍ത്തുവന്ന മരത്തില്‍ നീര്‍ക്കാക്കകള്‍ കൂടു കൂട്ടുന്നു. സ്തൂപം നാശോന്‍മുഖം. കുമരകം വേമ്പനാട്‌ കായല്‍ തീരത്ത്‌ കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്നഅത്ഭുതമാണ്‌ ഈ വിളക്കുമാടം. എണ്‍പത്‌ സംവത്സരങ്ങള്‍ക്കു മുമ്പ്‌ സ്ഥാപിച്ച ഈ വിളക്കുമാടത്തിണ്റ്റെ നിര്‍മ്മിതിയുടെ രഹസ്യം പഴമക്കാര്‍ക്കു പോലും അജ്ഞാതമാണ്‌. എണ്‍പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അന്നത്തെ എംഎല്‍സി ആയിരുന്ന എം.എന്‍.നാരായണമേനോന്‍ കായല്‍യാത്രികര്‍ക്ക്‌ വഴി തെറ്റാതെ ദിശയറിഞ്ഞ്‌ കരയണയാന്‍ നിര്‍മ്മിച്ചതാണീ വിളക്കുമാടെ. ഈ സ്തൂപത്തിനു മുകളില്‍ അന്ന്‌ വൈദ്യുതിയില്ലാതിരുന്നതിനാല്‍ ഒരു ശരറാന്തലായിരുന്നു ഘടിപ്പിച്ചിരുന്നത്‌. ഈ റാന്തല്‍ വിളക്കില്‍ സൂര്യാസ്തമയം തുടങ്ങുംമുമ്പ്‌ ഒരു ജോലിക്കാരന്‍ ദിവസവും മണ്ണെണ്ണയുമായി വള്ളത്തില്‍ തുഴഞ്ഞ്‌ എത്തി എണ്ണ നിറച്ച്‌ തിരി തെളിക്കും. കിഴക്കു വെള്ളകീറും വരെ കത്താനുള്ള മണ്ണെണ്ണ കൃത്യമായി കൊള്ളത്തക്ക വിധത്തിലായിരുന്നു ശരറാന്തലിണ്റ്റെ ടാങ്കിണ്റ്റെ നിര്‍മ്മിതി. ഈ വഴികാട്ടി സ്തൂപത്തിലെ ശരറാന്തല്‍ ലൈന്‍ ബോട്ടുകള്‍ക്കും രാത്രികളില്‍ കായലിലൂടെ യാത്ര ചെയ്യുന്ന രാത്രികളില്‍ കരയ്‌ക്കണയാന്‌ ഏറെ സഹായകമായിരുന്നു. അക്കാലത്ത്‌ വാഹനങ്ങളും റോഡുകളും കുറവായതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും യാത്രചെയ്തിരുന്നത്‌ വള്ളങ്ങളിലൂടെയും ബോട്ടുകളിലൂടെയുമായിരുന്നു. അന്നത്തെ കര്‍മ്മ നിരതനും ഉത്തരവാദിത്വബോധവുമുള്ള നാരായണമേനോന്‍ എന്ന എംഎല്‍സി തന്നെയായിരുന്നു കുമരകം-കോട്ടയം റോഡിണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിവച്ചതും. ഇന്നത്തെ എംഎല്‍എ മാര്‍ എം.എന്‍.നാരായണമേനോനെപ്പോലുള്ള വരെ മാതൃകയാക്കേണ്ടതാണ്‌. ൮൦ വര്‍ഷം കഴിഞ്ഞിട്ടും ശക്തമായ തീരയിളക്കത്തിലും കൊടുംകാററിലും ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ കഴിയാതെ കായലില്‍ തീര്‍ത്ത ഈ കോണ്‍ക്രീറ്റ്‌ വിളക്കുമാടം ഒരത്ഭുതമായി തലയുയര്‍ത്തി നില്‍ക്കുകയാണ്‌. ഇതിണ്റ്റെ നിര്‍മ്മാണരഹസ്യം പുതു തലമുറയ്‌ക്ക്‌ അജ്ഞാതമെന്ന പോലെ അത്ഭുതവുമാണ്‌. വൈദ്യുതിയുടെ വരവോടെ സ്തൂപത്തിലെ ശരറാന്തലിലെ തിരിതെളിയാതായി. പിന്നീടെപ്പോഴോ പഴമയുടെ കരവിരുതില്‍ തീര്‍ത്ത ഈ ശരറാന്തല്‍ ആരോ മോഷ്ടിച്ചു. ഇന്ന്‌ പഴമയുടെ കഥ പറഞ്ഞ്‌ കായലോളങ്ങളോട്‌ സല്ലപിച്ച്‌ തലയുയര്‍ത്തി കായലില്‍ നില്‍ക്കുന്ന ഈ സ്തൂപം മാത്രമേയുള്ളൂ. ഇതില്‍ ഇനിയും വൈദ്യുതിയുടെ സഹായത്തോടെ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ വിനോദസഞ്ചാരികളുമായി കായല്‍ യാത്ര നടത്തുന്ന ഹൗസ്ബോട്ടുകള്‍ക്കും യാത്രാബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും അപകടത്തില്‍പെടാതെ കരയണയാന്‍ സഹായകമാകുമെങ്കിലും അധികൃതര്‍ അതേപ്പറ്റി ചിന്തിക്കാത്തത്‌ ദുഃഖകരമാണ്‌. ടൂറിസ്റ്റുകള്‍ക്ക്‌ കായല്‍യാത്രക്കിടയില്‍ കായലില്‍ പണിതീര്‍ത്ത ഈ സ്തൂപം അത്ഭുതകാഴ്ചയായി മാറുന്നു. ഈ വിളക്കുമാടത്തില്‍ ഇപ്പോള്‍ ഒരു വന്‍വൃക്ഷം വളര്‍ന്നുവരുന്നത്‌ ഈ പഴമയുടെ അത്ഭുതസ്തൂപത്തെ കാലതാമസം കൂടാതെ നശിപ്പിക്കും. ഇതിനിടയാക്കാതെ ഈ വൃക്ഷത്തെ വെട്ടിനീക്കാനുള്ള സന്‍മനസെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.