Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിബിഎസ്സി സ്കൂളുകള്‍ക്ക്‌ സര്‍ക്കാര്‍ നിയന്ത്രണം: ഒട്ടേറെ സ്കൂളുകള്‍ക്ക്‌ അംഗീകാരം ഇല്ലാതാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2011, 11:14 pm IST
in Ernakulam

കൊച്ചി: സിബിഎസ്സി സ്കൂളുകള്‍ക്ക്‌ കടിഞ്ഞാണിടുന്നതിനായുള്ള സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളെ പ്രതിസന്ധിയിലാക്കും. സംസ്ഥാനത്ത്‌ പ്രവര്‍ത്തനം ആരംഭിക്കുന്ന സിബിഎസ്സി സ്കുളുകള്‍ക്ക്‌ എന്‍ഒസി നല്‍കുന്നതില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ കേന്ദ്രത്തിന്റെ സിബിഎസ്സി സ്കൂളുകളും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാവും.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമത്തിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. എല്ലാ സിബിഎസ്സി സ്കൂളുകള്‍ക്കും ചുരുങ്ങിയത്‌ 3 ഏക്കര്‍ സ്ഥലം വേണം എന്ന നിയമത്തിലെ വ്യവസ്ഥ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന്‌ സ്കൂളുകളെ നേരിട്ട്‌ ബാധിക്കും. താത്കാലിക മായവാടകകെട്ടിടങ്ങളിലും, 50 സെന്റില്‍ താഴെ സ്ഥലത്തും പ്രവര്‍ത്തിക്കുന്ന 500 ഓളം സ്കൂളുകള്‍ സംസ്ഥാനത്തുണ്ട്‌ എന്നാണ്‌ സിബിഎസ്‌ മാനേജ്മെന്റ്‌ കണക്കാക്കുന്നത്‌. പുതിയ മാനദണ്ഡം അതനുസരിച്ച്‌ രണ്ടുപ്ലോട്ടുകളായെങ്കിലും 3 ഏക്കര്‍ സ്ഥലം തരപ്പെടുത്തിയില്ലെങ്കില്‍ ഇത്തരം സ്കൂളുകള്‍ക്ക്‌ അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത്‌ വ്യാപകപ്രതിഷേധം വിളിച്ചുവരുത്താനും കാരണമാവും.

അധ്യാപകരുടെ ഫീസ്‌ സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പുതിയ നിയമത്തിലെ മാനദണ്ഡങ്ങളും വിവാദമാവും. ഇപ്പോള്‍ പല സ്കുളുകളിലും അധ്യാപകര്‍ക്ക്‌ തുഛമായ വേതനമാണ്‌ ശമ്പളമായി നല്‍കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കു നല്‍കുന്നതിനു തുല്യമായ വേതനം സിബിഎസ്സി അധ്യാപകര്‍ക്കും നല്‍കണമെന്ന്‌ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശവും മാനേജുമെന്റുകള്‍ക്ക്‌ തലവേദനയാവും. ഇത്‌ നടപ്പിലാക്കണമെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത സ്കൂളുകള്‍ ഏറ്റെടുക്കേണ്ടിവരും. ഇതു പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇപ്പോള്‍ ഈടാക്കിവരുന്ന ഫീസില്‍ വന്‍ വര്‍ധനവും വരുത്തേണ്ടതായിവരും.

സിബിഎസ്സി സ്കുളുകള്‍ക്ക്‌ എന്‍ഒസി നല്‍കുന്നതിന്‌ ചില നിബന്ധനകള്‍ മുമ്പ്‌ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സ്കൂള്‍ മാനേജുമെന്റ്‌ അസോസിയേഷന്‍ കോടതിവിധി സമ്പാദിച്ചിട്ടുണ്ട്‌. നൂറോളം സ്കൂളുകളുടെ എന്‍ഒസി നല്‍കുന്നതിനുള്ള അപേക്ഷ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്‌.

സ്കൂളുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാനും, അധ്യാപകര്‍ക്ക്‌ ന്യായമായ വേതനം ലഭിക്കുവാനുമാണ്‌ പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെങ്കിലും, പലകോണുകളില്‍നിന്നായി ഉയര്‍ന്നുവരാവുന്ന എതിര്‍പ്പിനെ മറികടന്ന്‌ നിയമം പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാരിന്‌ കഴിയുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നുഎന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.