പതപ്പ്…..
'അവര്‍ എന്നെ കൊല്ലാന്‍ പോവുകയാണ്. എന്തിനാണെന്ന് എനിക്കറിഞ്ഞുകൂടാ.' കറുത്ത ഇരുമ്പഴിയിലൂടെ ഇരുട്ടുപൂട്ടിയ നടപ്പാതയില്‍ വ്യര്‍ത്ഥമായി നോക്കികൊണ്ട് ആ പതിനാലുകാരന്‍ ഗദ്ഗദപ്പെട്ടുപറഞ്ഞു. സെല്‍മേറ്റുകളെല്ലാം അവന്റെ കഥ അപൂര്‍ണ്ണമായി പൂരിപ്പിച്ചെടുത്തു....











