Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്‍ പിഎഫ്ഐക്കാര്‍ ഇടതുപാര്‍ട്ടികളില്‍ ആധിപത്യം ഉറപ്പിക്കുന്നു

എസ്എഫ്ഐ നേതാവിനെ അക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഐക്കാരനായ മുന്‍ പിഎഫ്ഐ നേതാവ്

Janmabhumi Online by Janmabhumi Online
Jun 30, 2025, 11:57 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: ആയിരത്തോളം പേരെ വധിക്കാന്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കിയ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേക്കേറുന്നു. പകല്‍ ഈ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും രാത്രിയില്‍ എസ്ഡിപിഐയിലും സജീവമാണ് ഇവര്‍. ഭരണത്തിന്റെ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ ഇടതുപ്രസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലായി കടന്നു കൂടിയത്. മുസ്ലീം പ്രീണനം ലക്ഷ്യമാക്കി മുന്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടികളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ആലപ്പുഴ ചാരുംമൂട് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ പിഎഫ്ഐക്കാരായ സിപിഐ പ്രവര്‍ത്തകരാണ്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇസ്ലാമിക ഭീകരവാദികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആളെണ്ണം കൂട്ടാന്‍ ഭീകരവാദികള്‍ ഒരുക്കിയ കെണിയില്‍ സിപിഐയും വീഴുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

എസ്എഫ്ഐ നേതാവ് ചാരുംമൂട് കുന്നില്‍ നൗജാസ് മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രാദേശിക പിഎഫ്ഐ നേതാവും കായിക പരിശീലകനുമായ ചാരുമൂട് വേടരപ്ലാവ് ഹാറൂണ്‍ നിവാസില്‍ ഹനീഫ മകന്‍ ഹൈറൂല്‍, വേടരപ്ലാവ് ചരുവുപറമ്പില്‍ ബഷീര്‍ മകന്‍ നിഷാദ് എന്നിവരെയാണ് മാവേലിക്കര അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രണ്ടു വര്‍ഷം മൂന്നു മാസം കഠിന തടവിനും ഒരു മാസം സാധാരണ തടവിനും ശിക്ഷിച്ചത്. 6500 പിഴയും പ്രതികള്‍ ഒടുക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഎഫ്ഐയുടെ തീവ്രവാദ ക്ലാസുകളില്‍ പങ്കെടുത്ത് അതിന്റെ സ്വാധീനത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത്. എസ്ഡിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറിയായിരുന്ന ഹൈറൂല്‍, പിഎഫ്ഐ നിരോധനത്തിന് ശേഷം സിപിഐയിലെത്തി.

പിഎഫ്ഐ നിരോധനത്തിന് ശേഷം ആ സംഘടനയുടെ അറിവോടെ തന്നെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളില്‍ ചേക്കേറി തുടങ്ങി. ആദ്യം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഹൈറൂല്‍ സിപിഐയിലെത്തിയത്. പിന്നീട് 2023 ഏപ്രിലില്‍ സിപിഐക്കാരനായ മന്ത്രിയെ തന്റെ വീട്ടില്‍ വിരുന്നിന് ക്ഷണിച്ചുവരുത്തി അതിന്റെ ചിത്രങ്ങളും ഇയാള്‍ സമുഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇത്തരക്കാരെ സിപിഐ കൂടെക്കൂട്ടുന്നതിനെതിരെ സ്വന്തം അണികളും മറ്റു പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ മുന്‍ നി
ര്‍ത്തി മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് പുകമറ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍ രാത്രി എസ്ഡിപിഐയില്‍ സജീവമാണെന്ന് മറ്റു പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി, വിവിധ പാര്‍ട്ടികളിലെ നേതാക്കളെ പൊതുപരിപാടികളില്‍ ക്ഷണിച്ചും അവരുടെ വസതികളിലോ ഓഫീസിലോ ചെന്ന് മധുരവിതരണമോ ലഘുലേഖ വിതരണമോ നടത്തി അതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും എസ്ഡിപിഐയുടെ പതിവു രീതിയാണ്.

സിപിഎമ്മിനുള്ളില്‍ മുന്‍ പിഎഫ്ഐക്കാരുടെ സ്വാധീനം ശക്തമാണ്. കായംകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎമ്മുകാരനായ പിഎഫ്ഐ ഭീകരനായിരുന്നു.

Tags: PFI membersleft parties
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് : 26 ന് പന്തളത്ത് ഹൈന്ദവ യോഗം, എതിര്‍പ്പുമായി ഇടതു പാര്‍ട്ടികളും

Kottayam

വോട്ടെടുപ്പിനെത്തിയില്ല, ഭരണങ്ങാനം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പണി കൊടുത്ത് സിപിഎം

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

രാഷ്‌ട്രപതി ഭരണത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം കുറയുന്നതായി റിപ്പോര്‍ട്ട്

ഷെഫാലിയുടെ മരണത്തിന് പിന്നില്‍ ആന്റി ഏജിങ് മരുന്നുകള്‍ ഉപയോഗിച്ചതിനാലെന്ന് റിപ്പോര്‍ട്ട്

റെയില്‍വേ മേല്‍പ്പാലം 90 ഡിഗ്രി വളവില്‍ പണിതു: എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies