Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

Janmabhumi Online by Janmabhumi Online
Jun 25, 2025, 12:39 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെഹ് റാന്‍: സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

മാത്രമല്ല, ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കാനും ഇസ്രയേലിന് സാധിച്ചു. ഏത് നിമിഷവും വധിക്കപ്പെട്ടേക്കുമെന്ന ഭീതിയുള്ളതിനാല്‍ ആയത്തൊള്ള ഖമേനിയ്‌ക്ക് ഒളിവില്‍ പോകേണ്ടി വന്നു എന്നത് ഇറാന്റെ ദൗര്‍ബല്യം തന്നെയാണ് തുറന്നുകാട്ടിയത്. പകരം ചില മതമേധാവികളെ അധികാരം ഏല്‍പിച്ചു എന്ന് ആയത്തൊള്ള ഖമേനി പക്ഷം  അവകാശപ്പെട്ടുവെങ്കിലും ഖമേനിയുടെ അധികാരം വല്ലാതെ ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ഖമേനി ഇറാന്റെ അവസാനവാക്കല്ലെന്ന സന്ദേശം പരന്നുകഴിഞ്ഞു. ഇനി വരും നാളുകളില്‍ കാണാന്‍ പോകുന്നത് ഇറാനുള്ളില്‍ ആഭ്യന്തരകലാപമാണ്. അതിലേക്കാണ് അമേരിക്കയും ഇസ്രയേലും ഇനി നീങ്ങാന്‍ പോകുന്നത്.

മൊസ്സാദിന്റെ വിജയം

മൊസ്സാദ് എന്ന ഇസ്രയേല്‍ രഹസ്യസേനയുടെ കരുത്തും ലോകത്തിന് ബോധ്യമായി. ഇറാനുള്ളില്‍ മാസങ്ങളുടെ ശ്രമഫലമായി നുഴഞ്ഞുകയറുകയും ആധുനികമായ ഡ്രോണുകളും മിസൈലുകളും അവിടേക്ക് ഒളിച്ചുകടത്തി ഇറാനുള്ളില്‍ നിന്നു കൊണ്ട് തന്നെ ആയുധങ്ങള്‍ അയച്ച് ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാന്‍സ് എന്ന ആണവകേന്ദ്രം തകര്‍ക്കുകയും പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കുകയും മിസൈല്‍ അയക്കുന്നതിനുള്ള ലോഞ്ചറുകള്‍ 30 ശതമാനത്തിലധികം തകര്‍ക്കുകയും ബലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ക്കുകയും ചെയ്ത മൊസ്സാദിന്റെ പ്രവര്‍ത്തനം എത്രത്തോളും സൂക്ഷ്മമവും കൃത്യവും ആണെന്ന് ഇനി വിവരിക്കേണ്ട ആവശ്യമില്ല. മൊസ്സാദ് എന്ന രഹസ്യഏജന്‍സിയുടെ രഹസ്യവിവരശേഖരണമിടുക്കും ഇസ്രയേലിലെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആയുധമികവും ഇസ്രയേല്‍ പ്രതിരോധസേനയുടെ ധീരതയും എക്കാലവും വാഴ്‌ത്തപ്പെടും.

ഖമേനിയുടെ സൈനികക്കരുത്ത് വെറും ഭോഷ്ക്

ഖമേനി ഭരണത്തിന് മതമേലങ്കിയണിഞ്ഞ് ഇനി അധികകാലം വാഴാന്‍ കഴിയില്ല. കാരണം അത് ഭീകരത അണിയുന്ന മുഖം മൂടി മാത്രമാണെന്നും ഖമേനി സര്‍ക്കാരിന് ലെബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകള്‍ ഖമേനിയുടെ ഇഷ്ടത്തിനൊത്ത് ചലിക്കുന്ന പാവകളാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ഇസ്രയേലിലെ ഖമേനി വിരുദ്ധ ശക്തികള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.

ഖമേനിയെ അനുകൂലിച്ച് ഇറാനില്‍ വന്‍പ്രകടനങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്ത വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. കാരണം അവിടെ ഈ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത് ഖമേനി സര്‍ക്കാര്‍ തന്നെയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

12 ദിവസത്തെ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു കാര്യം ഉറപ്പിക്കാം. അദ്ദേഹം മൃഗീയ ഭൂരിപക്ഷത്തോടെ അടുത്ത ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് സംശയമില്ല.

ഹോര്‍മുസ് കടലിടുക്കും ഗള്‍ഫിലെ അമേരിക്കന്‍ സൈനികത്താവളങ്ങളും

അമേരിക്കയുടെ രണ്ട് ദൗര്‍ബല്യങ്ങള്‍ ഇറാന് അറിയാം. അറ്റകൈക്ക് ആ ദൗര്‍ബല്യങ്ങളെ തൊടാന്‍ മടിക്കില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തടയലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തലും. ഇത് രണ്ടും ഇറാന്‍ നടത്തി. അവസാനകൈപ്രയോഗം. അത് വെടിനിര്‍ത്തലിന് ആക്കം കൂടിയ രണ്ട് ഘടകങ്ങള്‍ ആണെങ്കിലും അതിന് മുന്‍പേ ഇസ്രയേലും യുഎസും നേടടേണ്ടത് നേടിക്കഴിഞ്ഞിരുന്നു എന്ന് ഇറാന്‍ വാഴ്‌ത്തുന്നവര്‍ മനസ്സിലാക്കുന്നില്ല.

Tags: IsraelNetanyahuceasefireIsraelIranwarAyatollah Khamenei#BenjaminNetanyahu12 days wariranMossad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

World

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

Gulf

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies