Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

Janmabhumi Online by Janmabhumi Online
May 9, 2025, 10:30 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ശഠനോട് ശാഠ്യം എന്ന നയമാണ് ഭാരതം പാകിസ്ഥാനോട് ഇന്നലെ സ്വീകരിച്ചത്. ആദ്യ ദിനം സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കി ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യം വച്ച് തകര്‍ത്ത ഭാരതം ഇന്നലെ പാകിസ്ഥാന്റെ ഏഴ് സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തവിടുപൊടിയാക്കി. ലഹോറിലെ പ്രധാന സൈനിക പ്രതിരോധ കേന്ദ്രവും അക്കൂട്ടത്തിലുണ്ട്. ചൈനയുടെ സമ്മാനമായിരുന്നു ആ സംവിധാനം. തത്കാലം തലപൊക്കാന്‍ ആവാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍.

ഒപ്പറേഷന്‍ സിന്ദൂര്‍ നടപടികൊണ്ട് പാഠം പഠിക്കാത്ത പാകിസ്ഥാന്‍, ഭാരതത്തിലെ അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യം വെച്ചുനടത്തിയ വ്യോമാക്രമണ ശ്രമങ്ങളാണ് ഭാരതത്തെ ചൊടിപ്പിച്ചത്. ആ ആക്രമണ ശ്രമങ്ങള്‍ ഭാരതം നിഷ്ഫലമാക്കിയിരുന്നു. ഇനിയൊരു പരീക്ഷണത്തിനു നില്‍ക്കാതെ മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു പ്രത്യാക്രമണം. അത് കടുത്ത രീതിയില്‍ കൊടുക്കുകയും ചെയ്തു.

ഭാരതത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ആദ്യ സൈനിക നടപടി പ്രഹരമേല്‍പ്പിച്ചത് ഭീകരരുടെ താവളങ്ങളിലാണെങ്കിലും അത് ആഗോള തലത്തിലും ചലനമുണ്ടാക്കിയിരുന്നു. രണ്ടും വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. ഭീകരരെ ശിക്ഷിക്കുമ്പോഴും, സൈനികരും സാധാരണക്കാരും അടക്കമുള്ള മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അന്ന് ഭാരതം കാണിച്ച ശ്രദ്ധ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ മതിപ്പു ചെറുതല്ല. താവളങ്ങള്‍ നിരീക്ഷിക്കുന്നതിലെയും ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലെയും കൃത്യതയും സൂക്ഷ്മതയും മാത്രമല്ല ഇവിടെ പ്രസക്തമാവുന്നത്. അതൊരു രാജ്യാന്തര നീതിയാണ്. യുദ്ധനീതി എന്നും പറയാം. പോരാട്ടം എതിരാളിയോടാണ്. നിരപരാധികളും നിരായുധരുമായ സാധാരണ ജനങ്ങള്‍ അതില്‍ പങ്കാളികളല്ല.

നീതിയും വ്യവസ്ഥകളും എന്തായാലും, യുദ്ധങ്ങളില്‍ ജനവാസ മേഖലയില്‍ ബോംബ് വാര്‍ഷിച്ചതായും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം കൊല്ലപ്പെട്ടതായുമുള്ള വാര്‍ത്തകള്‍ വിരളമല്ലല്ലോ. പഹല്‍ഗാമില്‍ ഭീകരര്‍ കാണിച്ചത് ഇതിന്റെ ഏറ്റവും വികൃതമായ രൂപമായിരുന്നു. ഇവിടെയാണ് ഭാരതത്തിന്റെ പ്രവൃത്തി മാതൃകപരമായത്. അതുകൊണ്ടാണ് അത് ഇത്രമാത്രം ലോക ശ്രദ്ധ പിടിച്ചുപറ്റിയതും.

അവിടെ ഭാരതത്തിന്റെ ലക്ഷ്യവും എതിരാളികളും ഭീകരര്‍ മാത്രമായിരുന്നു. അതിനാല്‍ സാധാരണക്കാര്‍ക്കൊപ്പം പാകിസ്ഥാന്റെ സൈനികരെയും സൈനിക താവളങ്ങളെയും ഒഴിവാക്കി. ഇന്നലത്തെത് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായതില്‍ സൈനിക താവളം ഒഴിവാക്കപ്പെടില്ലല്ലോ.

ഭാരതത്തെ സംബന്ധിച്ച് യുദ്ധനീതിക്കും രാജ്യന്തര നീതിക്കും അപ്പുറം അതൊരു സംസ്‌കാരമാണ്. ഇപ്പറയുന്ന നീതികളും രാജ്യന്തര കരാറുകളും ധാരണകളും മറ്റും ഉണ്ടാകുന്നതിന് എത്രയോ മുന്‍പ് തന്നെ ആ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നു. രാമ- രാവണ യുദ്ധത്തിനു മുന്‍പ് തന്റെ സൈന്യത്തോട് സംസാരിക്കുമ്പോള്‍ ശ്രീരാമന്‍ ഊന്നിപറഞ്ഞ കാര്യം, യുദ്ധം സാധാരണ ജനനങ്ങളെ ഒരു തരത്തിലും ബാധിക്കരുത് എന്നതാണ്. കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് ഇരുഭാഗവും തമ്മിലുള്ള സംസാരത്തിലും ഇതടക്കമുള്ള യുദ്ധ നീതികള്‍ വ്യവസ്ഥാ രൂപത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം തലമുറകളിലൂടെ നമ്മള്‍ ആര്‍ജിച്ച സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ്. ആ സംസ്‌കാരത്തിന്റെ ഭാഗമാണ് നെറ്റിയിലെയും നിറുകയിലെയും സിന്ദൂരക്കുറിയും. പക്ഷെ അതിന്റെ മൂല്യം ഉള്‍ക്കൊള്ളാത്തവരോട് ശാഠ്യം തന്നെയേ പറ്റൂ.

Tags: attack Indian armypahalgam terror attackOperation SindoorPakistan attacks
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)
Sports

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)
India

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)
Kerala

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

India

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)
India

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies