Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചേലാകർമ്മം പോലുള്ള പ്രാകൃതമായ ആചാരങ്ങൾ പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്ന തലത്തിലെത്തിയത് സർക്കാരിൻ്റ വഴിവിട്ട പ്രീണനവും ഭരണ പരാജയവും കാരണം: എൻ. ഹരി

Janmabhumi Online by Janmabhumi Online
Aug 24, 2024, 06:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം : ചേലാകർമ്മം പോലുള്ള പ്രാകൃതമായ ആചാരങ്ങൾ കേരളത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നത് സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു. കടുത്ത ബാലാവകാശ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. കേരളത്തിൽ നടക്കുന്ന കൊടുംക്രൂരത മനുഷ്യാവകാശ – ബാലാവകാശ കമ്മീഷനും ഉൾപ്പടെയുള്ള ദേശീയ – സംസ്ഥാന ഏജൻസികളുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഹരി പറഞ്ഞു.

ഇടുക്കി മൂലമറ്റത്ത് നവജാതശിശു ചേലാകർമ്മത്തെ തുടർന്ന് രക്തം വാർന്ന് ഇഞ്ചിഞ്ചായി മരിച്ചു എന്നത് സാംസ്കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വമോ സാംസ്കാരിക നായകരോ ഇതുവരെ തയ്യാറായിട്ടില്ല.

പുരോഗമന പ്രസ്ഥാനങ്ങളെയും പാലൂട്ടി വളർത്തുകയും നവോത്ഥാന മൂല്യങ്ങളെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യുന്ന ഇടതു സർക്കാർ കേരളം ഭരിക്കുമ്പോൾ ആണ് ഇത്തരം ഭീതിദമായ മതാചാരങ്ങൾ നടക്കുന്നത്. സംസ്ഥാന സർക്കാരും പോലീസ് സംവിധാനവും ഇത്തരം കടുത്ത ബാലാവകാശ ധ്വംസനത്തിന് കുടപിടിക്കുകയാണ്. പലപ്പോഴും കണ്ണടയ്‌ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

അത്യന്തം ഹീനവും നിഷ്ഠൂരവുമായ ഈ കർമം നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അത് നിഷേധിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്.

പലപ്പോഴും പോലീസിന്റെ മൂക്കിൻ തുമ്പിൽ വിപുലമായ ചേലാകർമത്തിന് സംഘടിതമായി വേദിയൊരുക്കാറുണ്ട്. പ്രത്യേകിച്ചും ഇടുക്കിയിലും കോട്ടയത്തുള്ള ചില പോക്കറ്റുകൾ കേന്ദ്രീകരിച്ച്. എന്നാൽ കോട്ട പോലെ പ്രതിരോധം തീർക്കുന്ന ചില മേഖലകളിൽ കയറി ചെല്ലാൻ പോലീസിന് കഴിയാറില്ല. ഭരണ – പ്രതിപക്ഷ സംഘടനകൾ ഇതിനെ നിസ്സാരവൽക്കരിച്ച് അവഗണിക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക സമരം നടന്നപ്പോൾ മയ്യിത്ത് നമസ്കാരം നടത്തി ചാവേറായി പങ്കെടുക്കാൻ ഈരാറ്റുപേട്ടയിൽ നിന്ന് പോയവരെക്കുറിച്ച് കേരള പോലീസിൽ അന്വേഷണം നടത്തിയോ. ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ പോലീസിൽ ഉണ്ടോ.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറഞ്ഞു ലഘൂകരിക്കുന്ന സമീപനം സർക്കാർ ഏജൻസികൾ അവസാനിപ്പിക്കണം. പോലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം. ഒരു വിഭാഗത്തോടുള്ള പ്രീണനമല്ല ആവശ്യം മുഖം നോക്കാതെയുള്ള നടപടികൾ ആണ്.അത് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണം.

Tags: Kerala GovernmentchelakarmaPrimitive practicesbjpN.Hari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

Kerala

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies