Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി അര്‍ജുനെ കണ്ടെത്തും; അര്‍ജുനെ രക്ഷിക്കാന്‍ ഞായറാഴ്ച രാവിലെ സൈന്യമെത്തുന്നു; സിദ്ധരാമയ്യ സര്‍ക്കാരിനെ വലിച്ചുകീറി ജനം

ഉത്തര കര്‍ണ്ണാടകയിലെ അങ്കോലയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ ലോറിഡ്രൈവര്‍ അര്‍ജുനെ രക്ഷിയ്‌ക്കാന്‍ ഞായറാഴ്ച രാവിലെ സൈന്യമെത്തുന്നു.

Janmabhumi Online by Janmabhumi Online
Jul 20, 2024, 11:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഉത്തര കര്‍ണ്ണാടകയിലെ അങ്കോലയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ ലോറിഡ്രൈവര്‍ അര്‍ജുനെ രക്ഷിയ്‌ക്കാന്‍ ഞായറാഴ്ച രാവിലെ സൈന്യമെത്തുന്നു. കേന്ദ്രസര്‍ക്കാരും കര്‍ണ്ണാടകയിലെ ബിജെപിയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കുടുംബവും സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.

കര്‍ണ്ണാടകയില്‍ എല്ലായിടത്തുനിന്നും കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വിമര്‍ശനം കിട്ടിയതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധത്തിലായി. മലയിടിഞ്ഞതായുള്ള വാര‍്ത്തകളും ആശങ്കകളും പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞില്ല. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് വിമര്‍ശനം ശക്തമായത്.

ഏകദേശം ആറ് മീറ്റര്‍ മുതല്‍ ഒമ്പത് മീറ്റര്‍ വരെയാണ് മണ്‍കൂന. അത് നീക്കം ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു മുന്‍കയ്യും ഇതുവരെ എടുത്തിട്ടില്ല. ഇനി ഞായറാഴ്ച സൈന്യമെത്തിയ ശേഷമാണ് ഈ മണ്‍കൂന നീക്കം ചെയ്യുക. മണ്‍കൂനയ്‌ക്കുള്ളിലെ ലോറിയുടെ സ്ഥാനം റഡാര്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. സുരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ഇത് ലോറിയല്ലെന്നും മണ്ണിനുണ്ണിലെ ഏതോ പാറക്കഷണമാണെന്നും സ്ഥിരീകരിച്ചതോടെ നിരാശ പരന്നു. എന്നാല്‍ രണ്ടാം ഘട്ട റഡാര്‍ പരിശോധനയില്‍ ഒരു സിഗ്നല്‍ ലഭിച്ചതായാണ് പുതിയ വിവരം. നേരത്തെ മറ്റ് മൂന്ന് സിഗ്നലുകളും ലഭിച്ചിരുന്നു. ഇത് അര്‍ജുനെ കണ്ടെത്താനുള്ള സൈന്യത്തിന്റെ ജോലി എളുപ്പമാക്കും.

സമൂഹമാധ്യമങ്ങളില്‍ സിദ്ധരാമയ്യ സര്‍ക്കാരിന് വലിയ വിമര്‍ശനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജനം വലിച്ചുകീറുകയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ സൈന്യത്തിന് കൈമാറി. കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്ന രക്ഷാദൗത്യം പരാജയമാണെന്നും ഏത് നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാമെന്നുമാണ് കേരളത്തില്‍ നിന്നും രക്ഷാദൗത്യത്തിന് പോയ രഞ്ജിത് ഇസ്രയേല്‍ പറയുന്നത്. ചെളിയും പുതിയ വെള്ളത്തിന്റെ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.

അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു കര്‍ണ്ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയും സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ കേട്ടില്ലെന്ന് മാത്രമല്ല, കേരളത്തിലെയോ കോഴിക്കോട്ടെയോ കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും കര്‍ണ്ണാടകസര്‍ക്കാരിനെക്കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനായി കേരളത്തില്‍ നിന്നും എത്തിയ സന്നദ്ധപ്രവര്‍ത്തകരെയും ആ പരിസരത്തേക്ക് കടക്കാന്‍ കൂടി കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനിടെ വിവരങ്ങള്‍ ചോദിക്കാന‍് ചെന്ന അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഡ്രൈവറെ കര്‍ണ്ണാടക എസ് പി തല്ലുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്തായാലും കര്‍ണ്ണാടകത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയത്.

Tags: armyArjun
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

Kerala

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

India

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

Kerala

ആദരിക്കാനെന്ന പേരില്‍ നടത്തിയ സമ്മേളനത്തില്‍ ഇന്ത്യന്‍സൈന്യത്തെ അപമാനിച്ച് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies