Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്തിന് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നളന്ദ ആക്രമിച്ചു?

ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് നളന്ദയെ നശിപ്പിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന തുര്‍ക്കി-അഫ്ഗാന്‍ സൈനികമേധാവിയുടെ ലക്ഷ്യമായിരുന്നു.

Janmabhumi Online by Janmabhumi Online
Jun 19, 2024, 08:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പേഴ്സ്യയിലെ ഗുറിഡ് വംശത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സൈനിക ജനറലാണ് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന ഇസ്ലാമികആക്രമണകാരി. മറ്റ് പല ഇസ്ലാമിക വംശം പോലെത്തന്നെയായിരുന്നു ഗുറിഡ് രാജവംശവും. ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ദൗത്യമായിരുന്നു. ഭാരതത്തിലെ തദ്ദേശീയ മതത്തെയും സാംസ്കാരികത്തനിമയും നശിപ്പിക്കുക എന്നത് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന വൈദേശിക അക്രമിയുടെ പടയോട്ടത്തിന്റെ ലക്ഷ്യമായിരുന്നു.

ബംഗാളിനെ കീഴടക്കി കുറച്ചുകാലം ഭരിച്ച ഗുറിഡ് വംശം മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ നളന്ദ പഠന കേന്ദ്രത്തെ കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. ബീഹാറിലെ മഗധില്‍ തന്ത്രപ്രധാനസ്ഥലത്തായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്.

ബുദ്ധിസ്റ്റുകളുടെ പ്രമുഖ പഠന, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നളന്ദയെ നശിപ്പിച്ചത് ഗുറിഡ് ഇസ്ലാമിക വംശത്തിന്റെ കീഴടക്കലിന്റെയും വടക്കേയിന്ത്യയിലെ തദ്ദേശീയ സംസ്കാരത്തിന് മേലുള്ള ആധിപത്യത്തിന്റെയും പ്രതീകമായി.

വിശ്വഗുരു എന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രതീകമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യ, ചൈന, ജപ്പാന്‍ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും നളന്ദയില്‍ താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും െയ്തിരുന്നു.

ഏഷ്യയില്‍ മറ്റിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് നളന്ദ പ്രചോദനമായി. ഒട്ടേറെ അമൂല്യഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിച്ചു. ഗുപ്ത സാമ്രാജ്യത്തിലെ കുമാര്‍ ഗുപ്ത ഒന്നാമനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സ്ഥാപിച്ചത്. കനോജിലെ ഹര്‍ഷവര്‍ധനരാജാവും പാലാ ഭരണാധികാരികളും നളന്ദയെ പുഷ്ടിപ്പെടുത്തി. പക്ഷെ ഈ നളന്ദയിലെ സന്യാസി മഠം മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകര്‍ത്തു. നളന്ദയുടെ വിശാലമായ ലൈബ്രറി ഖില്‍ജിയും അനുചരന്മാരും കത്തിച്ച് ചാമ്പലാക്കി. ഇസ്ലാമിന് എതിരായേക്കാവുന്ന സംസ്കാരത്തെ കത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബുധനാഴ്ച നളന്ദയുടെ പുതിയ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത മോദി പഴയ നളന്ദയുടെ നാശത്തിന്റെ ശേഷിപ്പുകള്‍ നോക്കിക്കണ്ടിരുന്നു.

Tags: MonasteryLearning centreBiharNalandaBuddhist monkislamisationNalanda UniversityMuhammed Bhaktiar KhiljiKhilji
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധി:ഡോ. ഹാരിസ് സത്യസന്ധൻ; പറഞ്ഞതെല്ലാം പരിശോധിക്കും: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies