Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശ്ശൂരില്‍ കോണ്‍ഗ്രസിന് നഷ്ടമായത് ഒരു ലക്ഷം വോട്ട്, ഇടത് മുന്നണിക്കും തിരിച്ചടി

Janmabhumi Online by Janmabhumi Online
Jun 4, 2024, 11:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു കയറിയപ്പോള്‍ തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് നാണക്കേടായി. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന കെ.മുരളീധരനെ രംഗത്തിറക്കി പട നയിച്ചിട്ടും കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ ഒരു ലക്ഷം വോട്ടാണ് കോണ്‍ഗ്രസിന് തൃശ്ശൂരില്‍ നഷ്ടമായത്.

സിറ്റിംഗ് എംപിയായിരുന്ന ടി.എന്‍. പ്രതാപന് വിജയസാധ്യത ഇല്ലെന്നു പറഞ്ഞാണ് പകരം കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. തലേ ദിവസവും സുരേഷ് ഗോപിക്ക് വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാം എന്നും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്നുമായിരുന്നു മുരളീധരന്റെ അവകാശവാദം.

എന്തുകൊണ്ട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി എന്നത് വിശദീകരിക്കാന്‍ ഇനി നേതൃത്വം ഏറെ പണിപ്പെടേണ്ടി വരും. ഗുരുവായൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ ഒഴികെ മറ്റ് അഞ്ച് അസംബഌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

സിറ്റിംഗ് എംപി ടി.എന്‍. പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല എന്ന ആരോപണം മുരളീധരന്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്. അതേസമയം പ്രതാപനും പരിഭവത്തിലാണ്. കോണ്‍ഗ്രസിന്റെ മറ്റു എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കിയപ്പോള്‍ പ്രതാപനെ മാത്രം ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണിയിലും കലാപം രൂക്ഷമാക്കും. പ്രചാരണ വേളയില്‍ തന്നെ സിപിഎം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന ആക്ഷേപം സിപിഐക്ക് ഉണ്ടായിരുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ ആയെങ്കിലും പുതുതായി ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മുന്നണിക്ക് വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന് വ്യക്തമാണ്. ഇത് അടുത്ത പാര്‍ട്ടി യോഗങ്ങളിലും മുന്നണി യോഗങ്ങളിലും ചര്‍ച്ചയാകും. വി.എസ്. സുനില്‍കുമാറിനെ പോലെ പ്രഗല്‍ഭനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ടി വന്നത് ഇടതുപക്ഷത്തിന് തൃശ്ശൂരില്‍ തിരിച്ചടിയാണ്. സംസ്ഥാനത്ത് സിപിഐ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന ഏക സീറ്റ് കൂടിയായിരുന്നു തൃശ്ശൂര്‍.

Tags: Loksabha Election 2024Modiyude GuaranteeThrissurcongressLeft Front
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനെന്ന സര്‍വേ ഫലം ഷെയര്‍ ചെയ്ത് തരൂര്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies