Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെഹ്രുവിന്റെ കാലത്ത് കച്ചൈത്തീവിന് എന്ത് സംഭവിച്ചു? എങ്ങിനെ ശ്രീലങ്ക കച്ചൈത്തീവ് സ്വന്തമാക്കി?

നെഹ്രുവിന്റെ ഭരണകാലത്താണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള പാക് കടലിടുക്കിലെ കച്ചൈത്തീവ് എന്ന ചെറുദ്വീപിന്മേല്‍ ശ്രീലങ്ക അവകാശവാദം കടുപ്പിച്ചത്. നെഹ്രുവിനാകട്ടെ ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ദ്വീപ് സ്വന്തമാക്കാന്‍ ഒട്ടും താല്‍പര്യവുമില്ലായിരുന്നു.

Janmabhumi Online by Janmabhumi Online
Mar 31, 2024, 08:32 pm IST
in India
നെഹ്രു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ  ഭാര്യ എഡ്വിനയ്ക്ക് സിഗരറ്റ് കത്തിച്ച് നല്‍കുന്നു (വലത്ത്)

നെഹ്രു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിനയ്ക്ക് സിഗരറ്റ് കത്തിച്ച് നല്‍കുന്നു (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

നെഹ്രുവിന്റെ ഭരണകാലത്താണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള പാക് കടലിടുക്കിലെ കച്ചൈത്തീവ് എന്ന ചെറുദ്വീപിന്മേല്‍ ശ്രീലങ്ക അവകാശവാദം കടുപ്പിച്ചത്. നെഹ്രുവിനാകട്ടെ ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ദ്വീപ് സ്വന്തമാക്കാന്‍ ഒട്ടും താല്‍പര്യവുമില്ലായിരുന്നു.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യയും ശ്രീലങ്കയും ഒരുപോലെ ഉപയോഗിച്ചിരുന്നതായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് ഇവിടെ സ്വതന്ത്രമായി മീന്‍പിടിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം ഒരു താക്കീതിന്റെ രൂപത്തിലാണ് ശ്രീലങ്ക കച്ചൈത്തീവിന്മേല്‍ അവകാശം സ്ഥാപിച്ചുതുടങ്ങുന്തന്. അന്ന് ശ്രീലങ്കയുടെ പേര് സിലോണ്‍ എന്നാണ്. കച്ചൈത്തീവില്‍ ഇന്ത്യയുടെ നാവികസേന (അന്നത്തെ പേര് റോയല്‍ ഇന്ത്യന്‍ നേവി) ഒരിക്കലും പരിശീലനം നടത്തരുതെന്ന് ചുമ്മാ ശ്രീലങ്ക ഒരു ഉത്തരവിറക്കി. അന്ന് നെഹ്രു സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയില്ല.

1955 ഒക്ടോബര്‍ മാസത്തില്‍ സിലോണ്‍ ഒരു പടി കൂടി കടന്നു. സിലോണ്‍ നാവികസേന കച്ചൈത്തീവില്‍ പരിശീലനം നടത്തി. ഇതിനെ പക്ഷെ നെഹ്രു സര്‍ക്കാര്‍ എതിര്‍ത്തില്ല. കച്ചൈത്തീവിന്റെ കാര്യത്തില്‍ അത്രയ്‌ക്ക് ഉദാസീനമനോഭാവമായിരുന്നു നെഹ്രുവിന്. 1961 മെയ് 1ന് നെഹ്രു ഇത് സംബന്ധിച്ച് ഒരു മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു. “ഈ ചെറുദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ഈ പ്രശ്നം കാലങ്ങളായി തുടര്‍ന്ന് കൊണ്ടുപോകാന്‍ എനിക്ക് താല്പര്യമില്ല. ഇതിന്മേല്‍ പാര്‍ലമെന്‍റില്‍ മേലാല്‍ ഒരു തര്‍ക്കവും ഉയര്‍ന്നുവന്നുകൂടാ.”- അന്ന് നെഹ്രു കുറിച്ചതാണിത്. ഈ ദ്വീപിന്മേലുള്ള അവകാശവാദത്തിന്റെ പരമാധികാരം ഇന്ത്യയ്‌ക്കോ സിലോണിനോ എന്ന് തീരുമാനമെടുക്കാന്‍ അന്ന് കഴിഞ്ഞില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം അന്ന് അഭിപ്രായപ്പെട്ടിരുന്നതും രേഖകളിലുണ്ട്.

ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തിലൂടെ രൂപം കൊണ്ട കച്ചൈത്തീവിന്മേല്‍ പരമാധികാത്തിനുള്ള എല്ലാ അവകാശവും ഇന്ത്യയ്‌ക്കുണ്ടെന്ന് 1960ല്‍ അറ്റോര്‍ണി ജനറലായ എം.സി. സെതല്‍വാദ് അഭിപ്രായപ്പെട്ടിരുന്നതിന് രേഖകളുണ്ട്. ഇവിടെ മീന്‍പിടുത്തത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനുള്ള ശക്തമായ ഒരു നിയമവാദമുഖം ഇന്ത്യയ്‌ക്കുണ്ടെന്ന് അന്നത്തെ വിദേശകാര്യമന്ത്രാലയത്തിലെ നിയമവിഭാഗം ജോയിന്‍റ് സെക്രട്ടറിയായ കെ. കൃഷ്ണറാവു അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കച്ചൈത്തീവിന് ചുറ്റുമുള്ള കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ തടവുകാരായി ശ്രീലങ്കയുടെ നാവിക സേന പിടിച്ചുവെയ്‌ക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷമെങ്കിലും അന്ന് ശക്തമായി വാദിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.

പിന്നീട് 1974ല്‍ കച്ചൈത്തീവിന്റെ അധികാരം പൂര്‍ണ്ണമായും ഒരു ഉഭയകക്ഷികരാറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് എഴുതിക്കൊടുക്കുകയായിരുന്നു.

 

 

Tags: Jawaharlal NehruNehru#LokSabhaElections2024#Modiagain2024KatchaitheevuindiaTamil NaduSri Lanka
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഫ്ലഡ്‌ലൈറ്റുകൾ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്യാനുള്ള കഴിവ് ഞങ്ങൾക്കുണ്ട് : അവകാശവുമായി പാകിസ്ഥാൻ

India

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി
India

മകള്‍ ജയിക്കണമെന്ന അച്ഛന്റെ മോഹം….ചൈനയിലെ ഷെയിന്‍ ഫാഷനും റിലയന്‍സും ചേരുന്നു; അംബാനിയുടെ മോഹം മകള്‍ ഇഷയുടെ വിജയം

World

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

India

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

പുതിയ വാര്‍ത്തകള്‍

ഹമാസ് അനുകൂല പത്രപ്രവർത്തകൻ തുർക്കി അൽ-ജാസറിനെ സൗദി വധശിക്ഷയ്‌ക്ക് വിധേയനാക്കി

രാജസ്ഥാൻ സർക്കാർ വകുപ്പുകളിൽ ഉറുദു-പേർഷ്യൻ വാക്കുകൾ വിലക്കി : ഇനി സർക്കാർ രേഖകൾ ഹിന്ദിയിൽ

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഭാവിയിലേക്കുള്ള ഒരു വീക്ഷണം

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

കെനിയയിലെ അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഇനി സംസ്ഥാനത്ത് അതിതീവ്ര മഴ! അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies