Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രതീഷിന്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമോ

റിഷി-ജാസ്മിൻ വിഷയം വലിയ ചർച്ചയായതോടെ എല്ലാത്തിനും തിരികൊളുത്തിയത് അൻസിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

Janmabhumi Online by Janmabhumi Online
Mar 19, 2024, 03:06 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ബിഗ് ബോസിന്റെ ആദ്യ വാര കണ്ടന്‍റില്‍ ഒരു നല്ല ശതമാനവും രതീഷ് കുമാറിന്‍റേതായിരുന്നു. രതീഷ് പുറത്തായതോടെ ഒരു നല്ല ശതമാനം പ്രേക്ഷകരും നിരാശയിലായിരുന്നു. ഇനി ആര് കണ്ടന്റണ്ടുക്കും, വീട് ഉറങ്ങിപ്പോവില്ലേ എന്നൊക്കെയുള്ള സംശയമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർക്ക്. എന്നാൽ പ്രേക്ഷകരുടെ എല്ലാ മുൻ ധാരണകളും തിരുത്തി ​ഗ്രൂപ്പ് തിരിഞ്ഞ് വമ്പൻ അടിയാണിപ്പോൾ നടക്കുന്നത്.

അതിൽ തിങ്കളാഴ്ചത്തെ എപ്പിസോഡിലെ ഏറ്റവും വലിയ അടി നടന്നത് ജാസ്മിനും മുടിയനെന്ന് അറിയപ്പെടുന്ന റിഷിയും തമ്മിലാണ്. മുന്നിൽ‌ വന്ന് ചിരിച്ച് കാണിച്ചും സൗഹൃദം നടിച്ചും നടന്ന് ​​ഗബ്രിയും ജാസ്മിനും തന്നെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ചാണ് റിഷി പ്രശ്നം സൃഷ്ടിച്ചത്. റിഷി-ജാസ്മിൻ വിഷയം വലിയ ചർച്ചയായതോടെ എല്ലാത്തിനും തിരികൊളുത്തിയത് അൻസിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

മാത്രമല്ല അൻസിബ നല്ലൊരു കേൾവിക്കാരിയായി നിന്ന് എല്ലാ പോയിന്റുകളും പിടിച്ചെടുത്ത് കൃത്യസമയത്ത് പ്രയോ​ഗിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ അൻസിബയുടെ മൈന്റ് ​ഗെയിമുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ആരാധകരുടെ ​​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രതീഷിന്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമാണെന്നാണ് കുറിപ്പിൽ പറയുന്നത്. ‘അൻസിബ എന്താണ് ഇതുവരെ ചെയ്തത് എന്നാണ് പലരുടേയും സംശയം. ഈ സീസണിലെ രതീഷ് കുമാറിന്റെ പുറത്താകൽ മുതൽ ഇന്ന് നടന്ന മുടിയൻ ജാസ്മിൻ ഫൈറ്റ് വരെ ഈ മൊതലിന്റെ തലയിലുദിച്ച മൈൻ്റ് ഗെയിം മാത്രമാണ്.

‘ബിബിയിൽ ആരും നല്ല പിള്ള പട്ടം വാങ്ങാനല്ലല്ലോ വന്നത്. തല വർക്ക് ചെയ്ത് വ്യക്തമായി എല്ലാവരേയും പഠിച്ച് പതിയെ പതിയെ ഗെയിം മുന്നോട്ട് കൊണ്ടുപോവുക. അതാണ് അൻസിബയുടെ ഇതുവരെയുള്ള ഒരു രീതി. ചുമ്മ അടിയും ബഹളവും കണ്ട് ആസ്വദിക്കുന്നിതിനിടയിൽ അൻസിബ എന്ന ലിസണറെ നിങ്ങൾ ഒന്ന് നിരീക്ഷിക്കുക.’

‘അപ്പോൾ കാണാം… ഒരൊന്നൊന്നര മൈൻ്റ് ഗെയ്മറെ’, എന്നാണ് കുറിപ്പിൽ പറയുന്നത്. നിരവധി പേർ കുറിപ്പിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്. റിഷി ജാസ്മിനുമായി ഏറ്റുമുട്ടും മുമ്പ് റിഷിക്ക് പോയിന്റുകൾ ഇട്ട് കൊടുത്തതും അൻസിബയാണ്. അവർക്ക് തന്നെ നന്നായിട്ട് അറിയാം ഏറ്റവും കൂടുതൽ നോമിനേഷന് വരാൻ പോകുന്നത് തങ്ങളാണെന്ന്. ജാസ്മിനായിരിക്കും ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടുകയെന്ന്.

ആദ്യം ​ഗബ്രി ഡയലോ​ഗ് അടിച്ചു അവൻ പവർ ടീമിൽ നിന്നും പിന്മാറുകയാണെന്ന്. പക്ഷെ അവൻ പവർ ടീമിൽ നിന്ന് ഇറങ്ങിയില്ല നിഷാനയെ ഇറക്കി. കാരണം അവന് അറിയാം ഹൗസിനുള്ളിൽ നിന്നും താൻ നോമിനേഷനിൽ വരുമെന്നും നാട്ടുകാരുടെ വോട്ട് കിട്ടില്ലെന്നും. നോമിനേഷനിൽ വന്നാൽ പിന്നെ ​ഗബ്രി പുറത്താണ്.

പിന്നെ അവന്റെ പേക്കൂത്ത് കണ്ടുകൊണ്ടിരിക്കുകയല്ലേ നാട്ടുകാര് എന്നാണ് ​ഗബ്രിയെ കുറിച്ച് സംസാരിക്കവെ അൻസിബ റിഷിയോടും കൂട്ടുകാരോടും പറഞ്ഞത്. അൻസിബ ​ഗെയിം കളിക്കുന്നില്ല ഹൗസിൽ ടൂർ വന്നിരിക്കുകയാണ് എന്നൊക്കെ നിരവധി അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും വന്നിരുന്നു. ഇപ്പോൾ അതെല്ലാം പതിയെ മാറി വരികയാണ്. അൻസിബ നല്ല ​ഗെയിമറാണെന്ന കാര്യം പ്രേക്ഷകർ അം​ഗീകരിച്ച് തുടങ്ങി.

 

Tags: Big BossBigg Boss Reality ShowAnsibha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

Entertainment

മത്സരാര്‍ത്ഥിയായി കഴുത;വിവാദങ്ങള്‍ക്കൊടുവില്‍ വിചിത്ര മത്സരാര്‍ത്ഥി പുറത്ത്

Entertainment

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ? മറുപടിയുമായി താരം

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies