Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്; സ്വന്തം അനുയായി ഷിന്‍ഡേയ്‌ക്കൊപ്പം പോയതും ഉദ്ധവിന് തിരിച്ചടിയായി

ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

Janmabhumi Online by Janmabhumi Online
Mar 11, 2024, 12:12 am IST
in India
ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷക്കാരനായ അമോല്‍ കീര്‍തികര്‍ മത്സരിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപി വിഭാഗവും ആണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഇവിടെ 48 സീറ്റുകളാണ് ഉള്ളത്. ഇത് മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ എങ്ങിനെ പങ്കുവെയ്‌ക്കണമെന്ന ധാരണ ഉണ്ടാക്കുന്നതിന് മുന്‍പേയാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുെന്ന് പ്രഖ്യാപനം ഉദ്ദവ് താക്കറെ നടത്തിയത്. വാസ്തവത്തില്‍ ഇത് കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായിരുന്നു. സഖ്യകക്ഷി ധര്‍മ്മത്തെ കാറ്റില്‍ പറത്തുന്നതായിരുന്നു ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രതികരണം. രണ്ട് ഡസന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതുവരെയും സീറ്റ് വിഭജന ധാരണ ഉണ്ടാക്കാനായിട്ടില്ല. ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും തീരുമാനാമാകാത്ത എട്ടോ ഒമ്പതോ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലമെന്നിരിക്കെ എന്തിനാണ് സഖ്യധാരണകള്‍ കാറ്റില്‍പറത്തി ഉദ്ധവ് താക്കറെ അവിടേക്ക് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു.

അമോല്‍ കീര്‍തികറിനെ സ്ഥാനാര‍്ത്ഥിയായി പ്രഖ്യാപിച്ചത് ഷിന്‍ഡേ പക്ഷത്തെ തോല്‍പിക്കാന്‍
ഉദ്ധവ് താക്കറെ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് വ്യക്തമായ ഒരു കാരണമുണ്ട്. 2014 മുതല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിക്കുന്നത് അമോല്‍ കീര്‍ത്തികറിന്റെ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ ആണ്. ഇദ്ദേഹമാകട്ടെ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയില്‍ അംഗമാണ്. സ്വന്തം മകനായ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ സ്വയം പിന്‍വാങ്ങുമെന്നും അതുവഴി ഏക് നാഥ് ഷിന്‍ഡേയെ തോല്‍പിക്കാന്‍ ആകുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഉദ്ധവ് താക്കറെ.

2014ലും 2019ലും തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ സഞ്ജയ് നിരുപം ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഉദ്ദവ് താക്കറെയുടെ ശിവസേന പക്ഷത്തിന്റെ വക്താവ് ആനന്ദ് ദുബെ പരിഹസിച്ചു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം താന്‍ തന്നെ നേരിട്ട് കോണ്‍ഗ്രസിനെ അറിയിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെയും സഞ്ജയ് നിരുപമിനെ വിമര്‍ശിച്ചു.

ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ അനുയായി

ഇതിനിടെ ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഏക് നാഥ് ഷിന്‍ഡേ കൂടി പങ്കെടുത്തു.

 

 

 

 

Tags: Shiv Sena UBT2024 loksabha electionsMVASanjay NirupamcongressUddhav ThackerayShiv SenamaharashtraEknath Shinde
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷൻ സിന്ദൂർ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം പോലെ ; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ അപമാനിച്ച് കോൺഗ്രസ് നേതാവ് നാന പടോൾ

Kerala

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

India

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

സംവിധായകന്‍ വരുണ്‍ ഗ്രോവര്‍ (വലത്ത് )
India

2009ല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ സിനിമയില്‍ വിലക്ക് ഉണ്ടായിരുന്നു, അത്രയ്‌ക്കായിരുന്നു കോണ്‍ഗ്രസിന്റെ ആവിഷ്കാരസ്വാതന്ത്ര്യം: വരുണ്‍ ഗ്രോവര്‍

പുതിയ വാര്‍ത്തകള്‍

ഇന്നും അതി ശക്തമായ മഴ, ചക്രവാതച്ചുഴി: ട്രെയിനുകള്‍ വൈകും, മലയോര മേഖലകളിൽ അതീവ ജാഗ്രത

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies