Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകസമരത്തിന്റെ പേരില്‍ അട്ടിമറി നടക്കുന്നു; ക്രമസമാധാനം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പഞ്ചാബ് സര്‍ക്കാരിന് താക്കീത് നല്‍കി അമിത് ഷാ

കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Janmabhumi Online by Janmabhumi Online
Feb 21, 2024, 04:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും ക്രമസമാധാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് അമിത് ഷാ താക്കീത് ചെയ്തു.

കര്‍ഷകരോട് ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കരുതെന്നും വാഹനഗതാഗതം തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ കര‍്ഷകര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന അക്രമികള്‍ കൂടുതല്‍ ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കിയിരിക്കുകയാണ്. ഇതിനെതിരെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല.

ഫെബ്രുവരി 13 മുതല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പഞ്ചാബ് അതിര്‍ത്തിയില്‍ ഇവരുടെ ട്രക്കുകള്‍ ഹൈവേകളില്‍ കിടക്കുകയാണെന്ന് പൊതുതാല‍്പര്യഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ കൂടിയായ ഉദയ് പ്രതാപ് സിങ്ങാണ്. ഈ പൊതുതാല‍്പര്യഹര്‍ജി കണക്കിലെടുത്താണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കാരണം റോഡിലൂടെ ആംബുലന്‍സുകള്‍ക്കോ, സ്കൂള്‍ ബസ്സുകള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോകാന്‍ കഴിയുന്നില്ലെന്നതായിരുന്നു ഉദയ് പ്രതാപ് സിങ്ങ് ഹൈക്കോടതിയില്‍ നല്‍കിയ പരാതി. പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ഷംഭു, കനോരി പ്രദേശങ്ങളിലാണ് കര്‍ഷകര്‍ വാഹനങ്ങളുമായി തമ്പടിച്ചിരിക്കുന്നത്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഹിസാര്‍, സിര്‍സ, ഫത്തേബാദ്, ജിണ്ഡ്, തുടങ്ങിയ പ്രദേശങ്ങളില്‍ ബള്‍ക്ക് എസ് എംഎസുകളും ഇന്‍റര്‍നെറ്റും നിരോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാരണം അര്‍ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ് സമരക്കാര്‍.

കേന്ദ്രസര്‍ക്കാരിന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് വലിയ ക്രമസമാധാന അട്ടിമറികയാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് പറയുന്നു. ഇതിന് വിദേശനിന്നും വന്‍തോതില്‍ ധനസഹായം എത്തിയതായും പറയുന്നു. ക്രമസമാധാനം അട്ടിമറിച്ച് ഒരു വെടിവെപ്പില്‍ ഈ സമരം കലാശിപ്പിക്കുകയാണ് ലക്ഷ്യം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വലിയൊരു ലഹള സൃഷ്ടിക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും വഴി മോദി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിമറിക്കുകയാണ് ലക്ഷ്യം.

 

Tags: law and orderfarmers protestAmitshahTractor trolleyPunjab govtPunjab and Haryana Hight courtamit-shah
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

India

ഞാന്‍ എവിടെയായിരുന്നാലും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുകയാണ് …ഡിഎംകെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത് ഷാ 

തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)
India

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ അടിക്കല്ലിളക്കാന്‍ മുരുകഭക്തര്‍; സിക്കന്ദര്‍മലയെ തടയാന്‍ യോഗിയും പവന്‍കല്യാണും മുരുകന്റെ മലയില്‍ എത്തും

India

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

India

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇസ്രയേല്‍ തകര്‍ത്ത ഇറാന്‍റെ ആറ് സൈനികത്താവളങ്ങള്‍ (ഇടത്ത്)

ഇറാന്റെ ആറ് സൈനിക വിമാനത്താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; ഇറാന്റെ 15 യുദ്ധ വിമാനങ്ങള്‍ നശിച്ചു

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

ആർഎസ്എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള അർപ്പണമാണ് : ഗവർണർ

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies