Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചക്കുളത്ത് കാവ്: ആത്മസമര്‍പ്പണമായി പൊങ്കാല; കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി

Janmabhumi Online by Janmabhumi Online
Nov 27, 2023, 08:56 pm IST
in Kerala
കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങുന്നു

കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ചക്കുളത്ത്കാവ്: ഭക്തിയുടെ നിറവില്‍ ആത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍. ‘അമ്മേ നാരായണ’ മന്ത്രങ്ങള്‍ അലയടിച്ച ധന്യമുഹൂര്‍ത്തത്തില്‍ പൊങ്കാലക്കലങ്ങള്‍ തിളച്ചുതുളുമ്പി, ചക്കുളത്തമ്മയുടെ അനുഗ്രഹവര്‍ഷത്തില്‍ മനം നിറഞ്ഞു ഭക്തര്‍, മഴ മാറി നിന്നതോടെ ചടങ്ങുകള്‍ സുഗമമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആയിരക്കണക്കിനു ഭക്തര്‍ ദിവസങ്ങള്‍ മുന്‍പ് തന്നെ ക്ഷേത്ര പരിസരത്തു പൊങ്കാലയടുപ്പുകള്‍ ഒരുക്കിയിരുന്നു.

അടുപ്പുകളുടെ നിര കിലോമീറ്ററുകള്‍ക്കപ്പുറം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, മാന്നാര്‍, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്കു നീണ്ടു. എംസിറോഡിലും തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലും ചക്കുളത്തു കാവിന് സമീപത്തുള്ള ഗ്രാമീണ റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗശാലയായി.

സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ചക്കുളത്ത്കാവില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് വ്രതം നോറ്റ് ദേവി മന്ത്രങ്ങള്‍ ഉരുവിട്ട് പൊങ്കാല അര്‍പ്പിച്ചത് പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ തുടങ്ങി രാവില 10 ന്‌വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലെ കെടാവിളക്കില്‍ നിന്ന് കൊളുത്തിയ തിരിയില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. 11.30 ഓടെ പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടന്നു.

500 ല്‍ അധികം പൂജാരിമാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ചു. തുടര്‍ന്ന് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.

ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി 1000 ത്തോളം പോലീസുകാരെയും മൂവായിരത്തോളം വാളണ്ടിയര്‍മാരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങള്‍ പാലിച്ചായിരുന്നു പൊങ്കാല. അഭീഷ്ടസിദ്ധിക്ക് ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് നിര്‍വൃതിയോടെയാണ് ഭക്തരുടെ മടക്കം. അടുത്ത വര്‍ഷവും പൊങ്കാലയ്‌ക്കെത്താമെന്ന പ്രതീക്ഷയാണ് ഭക്തര്‍ക്ക്.

കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി. തിന്മയ്‌ക്ക് മേല്‍ നന്മയുടെ ആധിപത്യം പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കല്‍ ചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേയ്‌ക്ക് എഴുന്നുള്ളിച്ച് കിഴക്കോട്ട് ദര്‍ശനമായി പീഠത്തില്‍ പ്രതിഷ്ഠിച്ച ശേഷമാണ് സ്തംഭം അഗ്‌നിക്ക് ഇരയാക്കുന്നത്. ദേവിക്ക് ഒരു വര്‍ഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, തണുങ്ങ്, പടക്കം എന്നിവ കവുങ്ങിന്‍ തടിയില്‍ ചുറ്റിയാണ് കാര്‍ത്തിക സ്തംഭം ഒരുക്കിയത്. നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തില്‍ സ്തംഭം കത്തിക്കല്‍ ചടങ്ങ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് നിര്‍വഹിച്ചു.

കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച സാംസ്‌കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷനായി. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഉണ്ണിക്യഷ്ണന്‍ നമ്പൂതിരി കാര്‍ത്തിക സ്തംഭത്തില്‍ മംഗളാരതി സമര്‍പ്പണവും നടത്തി.

Tags: pongalaChakkulath KavuKarthika pillar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല : മലബാറില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സുരേന്ദന്‍

Kerala

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി

Kerala

ചക്കുളത്തുകാവ് പൊങ്കാല; ഡിസംബര്‍ 13ന് ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ അവധി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാ ത്രിപുരസുന്ദരി പൂജ; നടത്തിയത് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍

Kerala

പൊങ്കാലയോട്, പ്രാര്‍ത്ഥനയോട് വിശ്വാസം കൂടുന്നു… കമ്മ്യൂണിസ്റ്റുകാരുടെയും യുക്തിവാദികളുടെയും അടുപ്പ് വേവുന്നില്ല

പുതിയ വാര്‍ത്തകള്‍

രാജ്യഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം രാഷ്‌ട്രീയക്കാരനായി അധപതിച്ചു

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളാണോ? കിട്ടും, ഭവന പുനരുദ്ധാരണത്തിന് ധനസഹായം

ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം, ഇറാന്റെ അരാക് ഹെവി വാട്ടര്‍ ആണവ റിയാക്ടര്‍ ആക്രമിച്ച് ഇസ്രായേല്‍, ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്നും പ്രഖ്യാപനം

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

റിന്യൂവബിള്‍ എനര്‍ജി റഗുലേഷന്‍സ് 2025ന്റെ കരട് പ്രസിദ്ധീകരിച്ചു, പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം

ഗവേഷക വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

പെരുമണ്ണയില്‍ കെട്ടിടത്തിന്‌റെ ഒന്നാം നിലയിലെ വെല്‍ഡിംഗിനിടെ ഷോക്കേറ്റ് തെറിച്ചുവീണ് തൊഴിലാളി മരിച്ചു

പഴയന്നൂര്‍ ഭഗവതിയുടെ തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് 3 വയസുകാരന് പരിക്കേറ്റു

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies