Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രാവന്‍കൂര്‍ ടൈറ്റാനിയം സഹകരണ സംഘത്തില്‍ വന്‍ തട്ടിപ്പ്; ഇരുപത് കോടിയിലേറെ കാണാനില്ല, തട്ടിപ്പിൽ ഉന്നത സിപിഎം നേതാക്കൾക്ക് പങ്ക്

2014 മുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വീസ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്.

രാജേഷ് ദേവ് by രാജേഷ് ദേവ്
Sep 21, 2023, 03:49 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ സിപിഎം നേതൃത്വത്തിലുള്ള സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ അഴിമതി. ഇരുപത് കോടിയിലേറെ തുക ബാങ്കില്‍ കാണാനില്ലെന്ന് ആരോപണം. ഇതുസംബസിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താന്‍ സഹകരണ സംഘം ഭരണ നേതൃത്വം തയ്യാറാകുന്നില്ലെന്നും ആക്ഷേപം. അഴിമതി പുറത്തായത് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കിഴക്കേക്കോട്ടയിലുള്ള 24 സെന്റ് ഭൂമി വില്‍ക്കാന്‍ ഭരണനേതൃത്വം ശ്രമിച്ചതോടെ.

2014 മുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വീസ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സിപിഎം പിടിയിലായി. ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധി യാണെന്ന് ചൂണ്ടിക്കാട്ടി രണ്ടുമുതല്‍ അഞ്ച് ലക്ഷം വരെയുള്ള ചിട്ടികളുടെതുക കൊടുക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മാത്രവുമല്ല സ്ഥിരം നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ പോയപ്പോഴും ബാങ്കില്‍ പണമില്ലായെന്ന മറുപടിയാണ് ലഭിച്ചത്. നീണ്ട കാലാവധി പറഞ്ഞാണ് സ്ഥിരം നിക്ഷേപകരെ മടക്കി അയച്ചത്.

24 സെന്റ് ഭൂമി വില്‍ക്കാനുള്ള നീക്കം അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് കോടികളുടെ അഴിമതി പുറത്തായത്. ഒന്‍പത് വര്‍ഷം കൊണ്ട് കൃത്യമായി ഓഡിറ്റിംഗ് നടത്തിയിട്ടില്ല. സ്ഥിരം നിക്ഷേപകരുടേതുള്‍പ്പെടെ ഇരുപത് കോടിയിലേറെ രൂപ ബാങ്കില്‍ നിന്ന് അപ്രത്യക്ഷമായതായിട്ടാണ് പ്രാഥമിക വിവരം. വിശദ അന്വേഷണം നടത്തിയാല്‍ തുക അളവ് കൂടാനാണ് സാധ്യതയെന്ന് അംഗങ്ങള്‍ പറഞ്ഞു. സഹകരണ സംഘം ഭണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഉന്നത സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്.

മൂന്നു മാസം മുമ്പ് സഹകരണ സംഘത്തിന്റെ ജീവനക്കാരന്‍ ആനയറ സ്വദേശി അരുണിനെ പണം തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇയ്യാള്‍ എംഎല്‍എ കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങും എത്തിയില്ല. മാത്രവുമല്ല സഹകരണ സംഘം അംഗങ്ങളല്ലാത്ത പുറത്തുള്ള ചിലര്‍ക്ക് ബിനാമി പേരില്‍ സംഘത്തില്‍ അക്കൗണ്ട് ഉള്ളതായും പറയുന്നു. നോട്ട് നിരോധിക്കല്‍സമയത്ത് കള്ളപ്പണം വെളുപ്പിക്കല്‍ വരെ ഇവിടെ നടന്നിട്ടുള്ളതായും ആരോപണം ഉണ്ട്.

Tags: TitaniumFinancial fraudTravancore Titanium
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്

India

‘മ്യൂള്‍ അക്കൗണ്ടും സൈബര്‍ തട്ടിപ്പും തടയാൻ എഐ ടൂളുമായി ആര്‍ബിഐ

Kerala

സംസ്ഥാനത്ത് 1458 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നു; തട്ടിപ്പ് നടത്തുന്നത് കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെയുള്ളവർ

Kerala

സഹകരണ സംഘത്തിൽ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് സ്വന്തം റിസോർട്ടിന് പുറകിൽ തൂങ്ങിമരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies