Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്

Janmabhumi Online by Janmabhumi Online
Aug 9, 2023, 08:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

 ന്യൂദല്‍ഹി : മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപൂരിലെ സംഭവ വികാസങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മണിപ്പൂരില്‍ വര്‍ദ്ധിച്ച തോതില്‍ അക്രമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. സത്യത്തില്‍ കൂടുതല്‍ വേദനിക്കുന്നത് ഞങ്ങളാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സംഭവങ്ങള്‍ ലജ്ജാകരമാണെങ്കിലും, അതില്‍ രാഷ്‌ട്രീയം കാണിക്കുന്നത് അതിലും ലജ്ജാകരമാണ്,- അമിത് ഷാ പറഞ്ഞു.

”രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്. വിമാനത്താവളത്തിന് പുറത്ത് വന്നതിന് ശേഷം ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. റോഡിലൂടെ യാത്ര ചെയ്യണമെന്ന് രാഹുല്‍ഗാന്ധി നിര്‍ബന്ധം പിടിച്ചപ്പോള്‍ സുരക്ഷ കരുതി  തടയേണ്ടി വന്നു. പിറ്റേന്ന് ഹെലികോപ്റ്ററില്‍ അവിടേക്ക് പോയി. അദ്ദേഹം നേരത്തെ തന്നെ  ഹെലികോപ്റ്റര്‍ തെരഞ്ഞെടുക്കേണ്ടതായിരുന്നു ” അമിത്  ഷാ ചൂണ്ടിക്കാട്ടി.

മേയ് 4 ന് കാംഗ്പോപി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ അക്രമത്തിനിടെ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തെ അമിത്ഷാ അപലപിച്ചു. ഇത് സമൂഹത്തിന് കളങ്കം എന്ന് വിശേഷിപ്പിച്ചു.

”ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഈ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ്  നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തു വന്നത്? ഈ വീഡിയോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അവര്‍ അത് ഡിജിപിക്ക് നല്‍കേണ്ടതായിരുന്നു. എങ്കില്‍ അന്ന് തന്നെ  നടപടിയുണ്ടാകുമായിരുന്നു.സംഭവത്തില്‍ കുറ്റക്കാരായ ഒമ്പത് പേരെയും  തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്,” ആഭ്യന്ത്രരമന്ത്രി പറഞ്ഞു.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അമിത് ഷാ  ന്യായീകരിച്ചു. കേന്ദ്രവുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.  

സമാധാന ചര്‍ച്ചകളില്‍  ഏര്‍പ്പെടാന്‍ മെയ്‌തേയ്, കുക്കി സമുദായങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്ന്  ഉറപ്പ് നല്‍കുകയാണ്. ഈ വിഷയത്തില്‍ രാഷ്‌ട്രീയം പാടില്ല.

Tags: violenceഅവിശ്വാസ പ്രമേയംമണിപ്പൂര്‍ലോക്സഭamit-shahസംസ്ഥാന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ (ഇടത്ത്) പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷഎംപിമാര്‍ (വലത്ത്)
India

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടുപോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ; എതിര്‍ത്ത് പാക് എംപിമാര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

പുതിയ വാര്‍ത്തകള്‍

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies