Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാത്തതുമൂലം നശിച്ചപദ്ധതിയില്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും

പൊളിക്കാന്‍ ലക്ഷങ്ങള്‍ കണ്ടെത്തണം

Janmabhumi Online by Janmabhumi Online
Aug 2, 2023, 07:02 pm IST
in Thiruvananthapuram
നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

FacebookTwitterWhatsAppTelegramLinkedinEmail

കിളിമാനൂര്‍ ഗോവിന്ദ്  

കിളിമാനൂര്‍: ജനക്ഷേമത്തിനപ്പുറം രാഷ്‌ട്രീയ താല്പര്യവും വോട്ട് ബാങ്ക് ലക്ഷ്യം വച്ചും ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത നിരവധി പദ്ധതികളുണ്ട്. പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കൊടുവഴന്നൂര്‍  മൊട്ടലുവിള കുടിവെള്ള പദ്ധതിയും ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

കൊടുവഴന്നൂര്‍ ഹരിജന്‍ കോളനിയിലെ 40 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍വേണ്ടി പ്രാദേശിക നേതാവിന്റെ മനസ്സില്‍ കൂടെ നിര്‍ത്തുക വോട്ട് തട്ടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പദ്ധതിയാണിത്. ലക്ഷങ്ങളാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതിനായി മൊട്ടലുവിള കോളനിക്ക് സമീപം കൂറ്റന്‍ വാട്ടര്‍ടാങ്ക് കെട്ടിപ്പൊക്കി. സമീപത്തെ മൂലയില്‍കോണം കുളത്തിന് സമീപം വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനം, പമ്പ് ഹൗസ്, കുളത്തില്‍ കിണര്‍ തുടങ്ങിയവയും നിര്‍മിച്ചു. വീടുകളിലേക്ക് പൈപ്പ് ലൈനുകളും ഇട്ടു. 1989 ല്‍ ആണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്റെ സാന്നിധ്യത്തില്‍ അന്നത്തെ ജലസേചനമന്ത്രി ബേബി ജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. വളരെ കുറച്ചുകാലമാണ് പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടായത്. പദ്ധതി കൊണ്ട് മറ്റ് പലര്‍ക്കും ജീവിതകാലം മുഴുവന്‍ സുഖിക്കാന്‍ പ്രയോജനമുണ്ടായെന്ന് ഒരു അങ്ങാടി പാട്ടുമുണ്ട്.

നിലവില്‍ കമ്പികള്‍ ദ്രവിച്ചും നിലംപൊത്താവുന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. ഇത് പൊളിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവ് വരും. മൂലയില്‍കോണത്ത് കുളത്തിനടുത്ത് വെള്ളം ശുദ്ധീകരിക്കാനുള്ള ടാങ്കുകളും, പമ്പ്ഹൗസും നശിച്ചുകിടക്കുകയാണ്.

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ പദ്ധതി കൊണ്ടുവരാന്‍ പരിശ്രമിച്ചെന്ന് അവകാശപ്പെട്ടിരുന്ന പ്രാദേശിക നേതാവ് ദിവസവും ഇതിനടുത്ത് കൂടെ സഞ്ചരിക്കുന്നുണ്ട്. പക്ഷേ ടാങ്ക് തകരാവുന്ന നിലയില്‍ നില്‍ക്കുന്നത് ഇനിയും കണ്ടഭാവമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് വീടുകള്‍ ഉള്ളതിന് പുറമെ കോളനിയിലെ നിരവധിയാളുകള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണ് വാട്ടര്‍ ടാങ്കിന്റെ പരിസരം.

Tags: തിരുവനന്തപുരംdrinkingwater
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies