Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എംജിയില്‍ കാലി 38,000 ഡിഗ്രി സീറ്റ്!: ആകെ സീറ്റില്‍ നിറഞ്ഞത് 33 ശതമാനം;സയന്‍സ് വിഷയങ്ങളില്‍ ഒരു കുട്ടി പോലും ചേരാത്ത കോളജുകള്‍

സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്

Janmabhumi Online by Janmabhumi Online
Jul 26, 2023, 10:40 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

ഷാജന്‍ സി. മാത്യു

കൊച്ചി: കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രധാനപ്പെട്ട മൂന്ന് അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ബാക്കിയായിരിക്കുന്നത് 38,000ഓളം ഡിഗ്രി സീറ്റ്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ സീറ്റുകള്‍  ഏറെക്കുറെ നിറഞ്ഞുവെങ്കിലും ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ നില വളരെ ദയനീയമാണ്. ഈ വിഷയങ്ങളില്‍ ഒരു കുട്ടിപോലും ചേരാത്ത കോളജുകളുമുണ്ട്!

ആദ്യ മൂന്ന് അലോട്‌മെന്റും കഴിഞ്ഞപ്പോള്‍ സര്‍വകലാശാലയിലെ ആകെയുള്ള 32,490 മെരിറ്റ് സീറ്റില്‍ 17,076 പേര്‍ ചേര്‍ന്നുവെന്നു വാര്‍ത്താക്കുറിപ്പില്‍ സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അതയാത് മൊത്തം മെരിറ്റ് സീറ്റിന്റെ 47 ശതമാനവും കാലി കിടക്കുുന്നു. സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയം എന്നീ മൂന്നു വിഭാഗത്തിലാണ് എംജിയിലെ കോളജുകള്‍. ഇതില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ 1,132 മെരിറ്റ് സീറ്റേ ഉള്ളൂ. ഇതില്‍ 713 എണ്ണത്തിലേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. എയിഡഡ് മേഖലയിലെ മെരിറ്റ് സീറ്റ് 11,258 ആണ്. ഇതില്‍ 7,318 എണ്ണം നിറഞ്ഞു. സ്വാശ്രയമേഖലയിലാണ് ഏറ്റവും കൂടുതല്‍ മെരിറ്റ് സീറ്റ് ഉള്ളത്- 20,100. ഇതില്‍ 9,045 പേര്‍ അഡ്മിഷന്‍ എടുത്തു. അങ്ങനെ ആകെ17,076 പേര്‍.

സ്വാശ്രയ മേഖലയിലും എയിഡഡ് മേഖലയിലുമായി 24,000ഓളം മാനേജ്‌മെന്റ് സീറ്റുണ്ട് എംജിയില്‍. ഇതില്‍  1,300ഓളം പേര്‍ മാത്രമേ അഡ്മിഷന്‍ എടുത്തിട്ടുള്ളൂ. സംവരണ വിഭാഗത്തിലും ചെറിയതോതില്‍ അഡ്മിഷന്‍ നടന്നിട്ടുണ്ട്. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 19,000ഓളം കുട്ടികളാണ് സര്‍വകലാശായില്‍ ഇതുവരെ ചേര്‍ന്നത്. മെരിറ്റ്, മാനേജ്‌മെന്റ്, സംവരണ വിഭാഗങ്ങളിലായി 57,000ഓളം ഡിഗ്രി സീറ്റാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉള്ളത്. (മാര്‍ജിനല്‍ ഇന്‍ക്രീസ് സമ്പ്രദായം വഴി ഓരോ വര്‍ഷവും ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.). അതായത് 38,000ഓളം ഡിഗി സീറ്റാണ് ഇപ്പോള്‍ എംജിയില്‍ ഒഴിഞ്ഞു കിടക്കുന്നത്. 66 ശതമാനം കാലി. സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്. എന്നാല്‍ അതേസമയം, നിലവിലുള്ള വിദ്യാര്‍ഥികള്‍തന്നെ മറ്റ് സംസ്ഥാനത്തേക്കും വിദേശത്തേക്കും പോകാനുള്ള സാധ്യത സര്‍വകലാശാല പരിഗണിക്കുന്നില്ല

Tags: UniversityMG UniversityAdmission
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പോളിടെക്നിക് കോളേജ് ഡിപ്ലോമ പ്രവേശനം പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്, ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

3598 ITI LOGO
Education

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ 1000 ത്തോളം പേർ ഹിന്ദുമതത്തിലേയ്‌ക്ക് ; കരുത്തായത് ഹിന്ദു സംഘടനകൾ

എറ്റവും പുതിയ എ4 സിഗ്നേച്ചർ എഡിഷനുമായി ഔഡി; സവിശേഷമായ നിരവധി സ്റ്റൈലിംഗ് ഫീച്ചറുകൾ

ബങ്കർ ബസ്റ്ററുകൾ, പടക്കപ്പലുകൾ , യുദ്ധ വിമാനങ്ങൾ : ഇറാനെ തകർക്കാൻ സന്നാഹങ്ങളൊരുക്കി യുഎസ് ; കൂടുതൽ സൈനികർ മിഡിൽ ഈസ്റ്റിലേക്ക്

‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരും’ കേന്ദ്ര മന്ത്രി അമിത് ഷാ

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല”: ഭാരതീയതയുടെ മഹത്വം ഓർമ്മിപ്പിച്ച് ഗവർണർ

എയർ ഇന്ത്യ വിമാനാപകടം: ഡാറ്റ വീണ്ടെടുക്കലിനായി ഇന്ത്യ ‘കേടായ ബ്ലാക്ക് ബോക്സ്’ യുഎസിലേക്ക് അയയ്‌ക്കും

ശശി തരൂരിന്‌റെ കൂറ് മോദിയോടെന്ന് ഉണ്ണിത്താന്‍, വിളിച്ചു വരുത്താന്‍ നിലമ്പൂരില്‍ നടക്കുന്നത് സംബന്ധമല്ലെന്നും പരിഹാസം

ഗവർണറെ മന്ത്രി അപമാനിച്ചു; ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കം, വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ

കോൺഗ്രസിനെതിരെ തുറന്നടിച്ച് തരൂർ; നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, നിലമ്പൂർ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നും ശശി തരൂർ

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies