Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമ ഭേദഗതി; ദളിത് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ നീക്കം

അര്‍ഹതപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ദിവ്യ, വിസിക്ക് കത്തുനല്‍കി. 2022 ഡിസംബര്‍ 13ന് കത്ത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കു വന്നപ്പോള്‍ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വകുപ്പുമേധാവിസ്ഥാനം ദിവ്യക്ക് നല്‍കേണ്ടെന്നും തീരുമാനിച്ചു.

Janmabhumi Online by Janmabhumi Online
Jul 16, 2023, 12:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയ്‌ക്ക് വകുപ്പുമേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ നിയമഭേദഗതിയുമായി മുന്നോട്ട് പോകാന്‍ സിന്‍ഡിക്കേറ്റ്. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നല്‍കണ്ടെന്ന മുന്‍ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. വകുപ്പു മേധാവിയാക്കണമെന്ന് റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചറിലെ സീനിയര്‍ അധ്യാപികയായ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ദിവ്യ നല്‍കിയ അപേക്ഷയും സര്‍വ്വകലാശാലയിലെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സിന്‍ഡിക്കേറ്റ് തള്ളി.

അര്‍ഹതപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ദിവ്യ, വിസിക്ക് കത്തുനല്‍കി. 2022 ഡിസംബര്‍ 13ന് കത്ത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കു വന്നപ്പോള്‍ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വകുപ്പുമേധാവിസ്ഥാനം ദിവ്യക്ക് നല്‍കേണ്ടെന്നും തീരുമാനിച്ചു.  

സിന്‍ഡിക്കേറ്റ് തീരുമാനം ചില സംഘടനകളും ചോദ്യം ചെയ്തു. ഇത് വിവാദമായതോടെ ഡിസംബര്‍ 30ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. അധ്യാപികയ്‌ക്ക് വകുപ്പ് മേധാവിസ്ഥാനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന വിസി അംഗീകരിച്ച കുറിപ്പും മുന്‍തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലും രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റിനുമുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി സ്ഥാനം ദളിത്അദ്ധ്യാപികയ്‌ക്ക് ലഭിക്കാതിരിക്കാന്‍ സര്‍വ്വകലാശാലയുടെ നിയമം ഭേദഗതി ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.  

അതത് വകുപ്പുകളിലെ അധ്യാപകര്‍ക്ക് സേവനകാലം പരിഗണിക്കാതെത്തന്നെ വകുപ്പുമേധാവിസ്ഥാനം നല്‍കണമെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ ചട്ടം. വകുപ്പുമേധാവികളായി അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുകണമെങ്കില്‍ അഞ്ചുവര്‍ഷത്തെ സേവനപരിചയം നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ഭേദഗതിക്കാണ് സിന്‍ഡിക്കേറ്റ് ഒരുങ്ങുന്നത്.

Tags: Calicut UniversityteacherDalits
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്: അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

Kerala

വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം

Kerala

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

Kerala

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

ഇസ്രായേൽ- ഇറാൻ സംഘർഷം: ‘ജൂത ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് ഇസ്രായേൽ മാറ്റി വെച്ചു

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്: ക്ഷേത്രദര്‍ശനത്തിന് വ്യാജ ടിക്കറ്റ്, മുന്നറിയിപ്പുമായി ടിടിഡി

പോലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് നെട്ടോട്ടം

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

ഇറാന്റെ മുതിര്‍ന്ന രണ്ട് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ഇതാണ് യുഎസിന്‍റെ 13,600 കിലോഗ്രാം ഭാരമുള്ള, 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ജിബിയു57 എന്ന പേരുള്ള ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് അമേരിക്ക ശനിയാഴ്ച ഇറാനില്‍ ഇട്ടത്. ഇറാന്‍  ആണവബോംബുണ്ടാക്കുന്നു എന്ന് കരുതുന്ന  ഫര്‍ദോ ആണവനിലയം തകര്‍ക്കാനായിരുന്നു ഇത്.

ഒടുവില്‍ ട്രംപ് അത് ചെയ്തു; ഇറാന്റെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു, ഇനി ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies