Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോതയാറും അപ്പര്‍ കോതയാറും അരിക്കൊമ്പനും

അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയില്‍ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന്‍ വനാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസകേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസര്‍വ്വ് വനത്തിലെ താമസക്കാരില്‍ ഏറിയപങ്കും.

Janmabhumi Online by Janmabhumi Online
Jun 11, 2023, 07:04 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

സജിചന്ദ്രന്‍                          

വെള്ളറട: അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി തുറന്നു വിട്ട കോതയാര്‍ വനം ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്. കേരള -തമിഴ്‌നാട് അതിര്‍ത്തിയോട് ഏകദേശം 22  കിലോമീറ്റര്‍ ദൂരത്തിലാണ് പേച്ചിപ്പാറ ഡാം. അതിര്‍ത്തി പ്രദേശത്തെ വെള്ളറടയില്‍ നിന്ന് കളിയല്‍ വഴി പേച്ചിപ്പാറയിലെത്താം. പേച്ചിപ്പാറയ്‌ക്ക് സമീപമാണ് കന്യാകുമാരി ജില്ലയിലെ കോതയാര്‍. എന്നാല്‍ അരിക്കൊമ്പനെ തുറന്നു വിട്ടത് തിരുനെല്‍വേലി ജില്ലയിലെ അപ്പര്‍ കോതയാര്‍ ഡാമിന് സമീപത്താണ്. ഇരു കോതയാറുകളും രണ്ടു ജില്ലകളിലാണെങ്കിലും വനാന്തരപാതയിലൂടെ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ.        

അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയില്‍ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന്‍ വനാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസകേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസര്‍വ്വ് വനത്തിലെ താമസക്കാരില്‍ ഏറിയപങ്കും.

കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അരിക്കൊമ്പന്‍ ഊരുകളിലെത്താനുള്ള സാധ്യത ഏറെയാണെന്നും വനംവകുപ്പിന്റെ നിരീക്ഷണം  അതിര്‍ത്തിപ്രദേശങ്ങളില്‍ ശക്തമാക്കണമെന്നും വനവാസി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. മുത്തുക്കുഴിവയലിലെ വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് മുടവന്‍പൊറ്റ ആദിവാസിഗ്രാമം. ഇതിനോടു ചേര്‍ന്ന് മാങ്ങാമല, തച്ചമല, കുറ്റിയാര്‍ തുടങ്ങിയ ജനവാസമേഖലകളാണ്. ഈ മേഖലകളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം കൂടുതലായുണ്ട്. ഇക്കാരണത്താലാണ് ആദിവാസി സംഘടനാ പ്രതിനിധികളുടെ ആശങ്ക.

എന്നാല്‍ കലക്കാനം മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് പുതിയ അറിയിപ്പ്. അതിനിടെ കോതയാറുമായി അതിരു പങ്കിടുന്ന അഗസ്ത്യവനത്തിലെ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പന്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കി. 15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.                                          

കന്യാകുമാരി വനമേഖലയില്‍ നിന്ന് അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്. അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാര്‍, കോതയാര്‍, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന്  തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വനമേഖലയിലേക്ക് കടക്കാനാകും എന്ന് ആശങ്കപ്പെടുന്നവര്‍ അപ്പര്‍ കോതയാറും നെയ്യാര്‍ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റര്‍ മാത്രമാണെന്ന് പറയുന്നു. എന്നാല്‍ ഉയരമേറിയ മലനിരകളും കുത്തിറക്കങ്ങളും ഉള്ള വനപ്രദേശത്തിലൂടെ അരിക്കൊമ്പന് നെയ്യാര്‍ വന്യജീവി സങ്കേതത്തിലോ തൊട്ടടുത്ത അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലോ എത്താന്‍ സാധിക്കില്ലെന്ന വാദവുമുണ്ട്. മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിനടുത്ത് തോട്ടം മേഖലയും ജനവാസ കേന്ദ്രങ്ങളുമുണ്ട്.  കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ആനനിരത്തിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിര്‍ത്തികടക്കല്‍. ഈ പ്രദേശത്തിന്റെ ഒരുഭാഗം ജനവാസ മേഖലയുമാണ്.                        

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍പ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. കാട്ടാക്കടയ്‌ക്കു സമീപം കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട പരുത്തിപ്പള്ളി റേഞ്ചില്‍ അരിക്കൊമ്പന്‍ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.                          അതേസമയം, നാഗര്‍കോവില്‍ മേഖലയിലെ മലനിരകള്‍ക്ക് അധികം ഉയരമില്ലാത്തതിനാല്‍ കൊമ്പന്‍ അവിടേക്ക് സഞ്ചരിക്കാന്‍ സാധ്യതയേറെയെന്നാണ് വനവാസി മേഖലയിലുള്ളവര്‍ പറയുന്നത്.   

Tags: തിരുവനന്തപുരംഅരിക്കൊമ്പന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies