Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; ഇനി കച്ചവടം ഗോള്‍ഡന്‍ മാര്‍ക്കറ്റിൽ മതിയെന്ന് കോർപ്പറേഷൻ, പ്രതിഷേധവുമായി ബിഎംഎസും ഇടത് സംഘടനകളും

കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 13, 2022, 01:24 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍:  ജയ ബേക്കറി ജങ്ഷന്‍ മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ നാളെ മുതല്‍ റെഡ്‌സോണ്‍ ആയി കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഒഴിപ്പിക്കല്‍ നടപടി അറിയിച്ചുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നോട്ടീസ് ഈഭാഗത്ത് പതിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍ ആവശ്യമായ എഗ്രിമെന്റ് സമര്‍പ്പിച്ച് കോര്‍പ്പറേഷന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണം.  നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നാളെ മുതല്‍ നിയമനാസൃതമുള്ള പിഴയുള്‍പ്പെടെ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നു. ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്കാണ് കച്ചവടക്കാരെ ഇന്നും നാളെയുമായി മാറ്റുന്നത്.  

ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ 16 മുതല്‍ നടത്തുമെന്ന് മേയര്‍ എം.കെ വര്‍ഗീസ്  അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസും ഇടത് വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു. തിരക്കേറിയ മുംബൈയില്‍ പോലും തെരുവ് കച്ചവടം നടക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കൂടി പുനരധിവാസം നല്‍കിയതിന് ശേഷമേ എല്ലാവരെയും ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ബിന്നി ഇമ്മട്ടി ചൂണ്ടിക്കാട്ടി.  

കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം നഗരത്തിലെ 1700 വഴിയോര കച്ചവടക്കാരുണ്ട്. ഇവരില്‍ 214 പേരെ മാത്രമേ ഇപ്പോള്‍ പുനരധിവസിപ്പിക്കുന്നുള്ളൂ. മറ്റുള്ളവര്‍ പെരുവഴിയിലാകും. ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ പുനരധിവസിപ്പിക്കുന്ന 214 വഴിയോര കച്ചവടക്കാരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടും പുനരധിവാസം കിട്ടാത്ത 1486 പേര്‍ എങ്ങോട്ട് പോകുമെന്നാണ് വ്യാപാരി സംഘടനകളുടെ ചോദ്യം.   ചെരുപ്പ്, മണ്‍പാത്രം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ കച്ചവടം ചെയ്യുന്നവരെല്ലാം കോര്‍പ്പറേഷന്‍ ഒഴിപ്പിക്കല്‍ നടപടിയോടെ വഴിയാധാരമാകും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വഴിയോര കച്ചവട സംഘം (ബിഎംഎസ്) തൃശൂരില്‍ ഇന്ന് അടിയന്തിര യോഗം ചേരും. ഭാവി പരിപാടികളുടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags: Thrissurവഴിയോര കച്ചവടക്കാര്‍വ്യാപാരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies