Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താക്കറെ വൃക്ഷത്തിന്റെ ഒരു ശാഖ വാടുമ്പോള്‍ മറ്റൊരു മകന്‍ പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെയുടെ മകന്‍ അമിത്

താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.

Janmabhumi Online by Janmabhumi Online
Jul 6, 2022, 04:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.  

അമിത് താക്കറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവും എംഎല്‍എയുമായ നിതിന്‍ സര്‍ദേശായി പറയുന്നു. എംഎന്‍എസ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ അമിത് താക്കറെ കൊങ്കണില്‍ നിന്നും തന്റെ ആദ്യത്തെ രാഷ്‌ട്രീയ യാത്ര നടത്താനൊരുങ്ങുകയാണ്.  

ഒരു ദശകം മുന്‍പാണ് അമിത് തന്റെ രാഷ്‌ട്രീയരംഗപ്രവേശം നടത്തിയത്. 2012  മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇദ്ദേഹം പ്രത്യക്ഷനായത്. പിന്നീട് പഠനത്തില്‍ മുഴുകിയതിനാല്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 2014ല്‍ വീണ്ടും എംഎന്‍എസ് വിദ്യാര്‍ത്ഥി സേന വഴി രംഗത്തെത്തി.  വിവാഹിതനായ അമിത് കോമേഴ്സ് ബിരുദധാരിയാണ്. 

മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയം അപ്രതീക്ഷിതമാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ് താക്കറെ ഒരു ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതേയൂള്ളൂ. ഇതോടെ അമിത് വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവ റോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്.  

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി ആദിത്യ ശിവസേനയുടെ നഷ്ടപ്പെട്ട കളിക്കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അമിത് കൂടി രംഗത്തെത്തുന്നതോടെ താക്കറെ കുടുംബം രണ്ട് തട്ടകത്തില്‍ നിന്നു കൊണ്ടുള്ള യുദ്ധം മുറുകും.  

“ആദിത്യ താക്കറെ എപ്പോഴും പണക്കാരുടെ വലയത്തില്‍ യാത്ര ചെയ്യുന്ന വ്യക്തിയായതിനാല്‍ പലപ്പോഴും അപ്രായോഗികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ്. ഇതില്‍ നിന്നും അമിത് താക്കറെ പാഠം പഠിച്ച് മെച്ചപ്പെട്ട നേതൃത്വത്തിലേക്ക് ഉയരാനാണ് ശ്രമിക്കുന്നത്.”  എംഎന്‍എസ് നേതാവ് നിതിന്‍ സര്‍ദേശായി അഭിപ്രായപ്പെടുന്നു. 

Tags: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്അമിത് താക്കറെമുംബൈ കോര്‍പറേഷന്‍മഹാരാഷ്ട്രtreeShiv Senaആദിത്യ താക്കറേഉദ്ധവ് താക്കറെരാജ് താക്കറെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

Kerala

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

Kerala

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

കൊച്ചിയിലും കോഴിക്കോടും റെയില്‍വെ ട്രാക്കില്‍ മരം വീണു,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അധ്യാപക നിയമന ഉത്തരവ് ‘ശരിയാക്കുന്ന’ സെക്രട്ടേറിയറ്റിലെ ഗൂഢസംഘത്തിന്റെ ഇടനിലക്കാരന്‍ പിടിയില്‍

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു; കെണിവെച്ചത് പന്നിയെ പിടികൂടാൻ, അനധികൃതമായി വൈദുതി മോഷ്ടിച്ചെന്ന് കെഎസ്ഇബി

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കുടുങ്ങിയത് നാട്ടുകാരുടെ ജാ​ഗ്രതയിൽ, കെട്ടിട ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം, കൂടുതൽ പേർ കുടുങ്ങും

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ജീവനക്കാരനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചിപ്സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

‘ഇത്രയധികം വിവാഹം കഴിച്ചത് തട്ടിപ്പിനല്ല സ്നേഹം തേടി മാത്രം’ -പതിനൊന്നാം വിവാഹത്തിനിടെ അറസ്റ്റിലായ യുവതിയുടെ വിചിത്ര വാദം

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies