Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

ഒരിയ്‌ക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് മഹാരാഷ്‌ട്രയില്‍ സംഭവിച്ചത്. അനിഷേധ്യ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് ഏക് നാഥ് ഷിന്‍ഡെ അനുകൂലികള്‍.

Janmabhumi Online by Janmabhumi Online
Jun 26, 2022, 07:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഒരിയ്‌ക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് മഹാരാഷ്‌ട്രയില്‍ സംഭവിച്ചത്. അനിഷേധ്യ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് ഏക് നാഥ് ഷിന്‍ഡെ അനുകൂലികള്‍.  

വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ  ട്വിറ്ററില്‍ പങ്കുവെച്ച ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ :

ഇത് ഉദ്ധവ് താക്കറെ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ ഒരിയ്‌ക്കലും ചോദ്യം ചെയ്യപ്പെടില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞത്. മാത്രമല്ല, ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് സ്വാധീനമുള്ള താനെ മേഖലയില്‍ ഉദ്ധവ് താക്കറെയുടെയും ഏക് നാഥ് ഷിന്‍ഡെയുടെയും പോരാട്ടം മെല്ലെ തെരുവിലേക്ക് നീങ്ങുകയാണ്.  

ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉദ്ധവ് താക്കറെ അനുകൂലികള്‍ വിമത ശിവസേന എംഎല്‍എമാരുടെ ഓഫീസുകളും പോസ്റ്ററുകളും തകര്‍ക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടി കിട്ടിയത്.  

ഇതിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 15 വിമത ശിവസേന നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തിയതും വിമത ശിവസേന എംഎല്‍എമാരുടെ അനുയായികള്‍ക്ക് ആവേശം പകര്‍ന്നു. നേരത്തെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമത എംഎല്‍എമാരുടെ വീടുകള്‍ക്കുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു.  ഇതിന് പിന്നാലെ മകന്‍ ആദിത്യ താക്കറെയും വക്താവ് സഞ്ജയ് റാവുത്തും വിമതര്‍ ശാരീരികമായ ആക്രമണത്തിന് ഇരയാകേണ്ടി വരും എന്ന നിലയിലുള്ള ഭീഷണികളും മുഴക്കിയിരുന്നു. 

Tags: യുദ്ധംUddhav ThackerayShiv Senaമഹാവികാസ് അഘാധിഉദ്ധവ് താക്കറെബാല്‍ താക്കറെഎംവിഎ തകരുന്നുstreetഏക്നാഥ് ഷിന്‍‍ഡെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

India

ഉദ്ധവ് താക്കറെയും ഫഡ്‌നാവിസും ചര്‍ച്ച നടത്തി

India

പ്രചരിക്കുന്നത് അടിസ്ഥാനരഹിതം : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ

India

മഹാസഖ്യത്തിലെ പോര് രൂക്ഷം; നഷ്ടമേറെ തങ്ങള്‍ക്കെന്ന് ഉദ്ധവ്ശിവസേന, ശിവസേന വഴി പിരിഞ്ഞേക്കും

പുതിയ വാര്‍ത്തകള്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പോലീസ് പിടിയിൽ

‘കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു.. ‘ കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

വി ഡി സതീശനെ പരോക്ഷമായി പഴിച്ച് രമേശ് ചെന്നിത്തല, അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 കടന്നേനെ

അന്‍വര്‍ ജനപിന്തുണയുള്ള നേതാവ്, കോണ്‍ഗ്രസില്‍ വരണമെന്ന് ആവര്‍ത്തിച്ച് മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ  ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies