Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സെമികണ്ടക്ടര്‍ മേഖലയില്‍ ലോകശക്തിയാകാന്‍ ഇന്ത്യ; മോദി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഇന്‍റലില്‍ ആദ്യകാല ചിപ് ഡിസൈന‍ര്‍ കൂടിയായ രാജീവ് ചന്ദ്രശേഖറെ…

ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്.

Janmabhumi Online by Janmabhumi Online
May 4, 2022, 05:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അതിവേഗം മുന്നേറുകയാണ്.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സെടുത്ത വ്യക്തിയാണ്. വിനോദ് ധാം ആണ് ഇന്‍റലിലേക്ക് ചിപ് ഡിസൈനിംഗ് രംഗത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പ്രത്യേകം തെരഞ്ഞെടുത്തത്. 1486 എന്ന ഇന്‍റല്‍ പ്രോസസര്‍ ഡിസൈന്‍ ചെയ്ത് ആര്‍കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു രാജീവ്. പിന്നീട് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്മെന്‍റ് പ്രോഗ്രാമും ചെയ്തു. ബിപിഎല്‍ മൊബൈല്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യവസായസംരംഭങ്ങള്‍ സ്ഥാപിച്ച പരിചയവും രാജീവിന് ഇന്ത്യയെ സെമികണ്ടക്ടര്‍ മേഖലയില്‍ തിളക്കമുള്ള അധ്യായം എഴുതിച്ചേര്‍ക്കാന്‍ സഹായിക്കും.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഇന്ത്യ സവിശേഷമായ ഒരു ചുവടുവെപ്പ് നടത്തി. സെമി കണ്ടക്ടര്‍ സംരംഭങ്ങളെ ആഗോള തലത്തില്‍ ഒരുമിപ്പിക്കുന്നതിനായി സ്വിറ്റ്സര്‍ലാന്‍റിലെ റിസ്ക് ഫൈവ് (ആര്‍ ഐഎസ് സി ഫൈവ്) എന്ന അസോസിയേഷനില്‍ ഇന്ത്യ അംഗമായി. ഇന്ത്യയെ ചിപ് നിര്‍മ്മാണ രംഗത്ത് ഒരു ടാലന്‍റ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശഖര്‍ പറയുന്നു. സെര്‍വറുകള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള ചിപ് വിതരണം ചെയ്യാന്‍ ഇന്ത്യയ്‌ക്കാവുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശ്വസിക്കുന്നു. ഇതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യ റിസ്ക് ഫൈവ് മൈക്രോപ്രൊസസര്‍ പദ്ധതിയും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു.

ലോകം ചിപ് ക്ഷാമത്തില്‍ വലയുകയാണ്. കോവിഡും അതുമൂലം നിര്‍മ്മാണം കുറഞ്ഞതും ചിപുകളുടെ ക്ഷാമത്തിന് വഴിവെച്ചു. അതിവേഗം മാറുന്ന സാങ്കേതിക വിദ്യയും മറ്റൊരു പ്രശ്നമാണ്. എങ്കിലും ചിപ് നിര്‍മ്മാണ രംഗത്തെ സാധ്യതകള്‍ മുതലെടുത്ത് വന്‍നിര്‍മ്മാണ ശക്തിയായി വളരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തായ് വാനാണ് ഈ രംഗത്തെ വമ്പന്‍മാര്‍. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്.

അടുത്ത വര്‍ഷം ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ശക്തി പ്രൊസസറും സി-ഡാക്കിന്റെ വേഗ പ്രൊസസറും പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ് കമ്പനികളെ സെമി കണ്ടക്ടര്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നു. സെമികണ്ടക്ടര്‍ മേഖലയില്‍ നിന്നും 100 കോടി ഡോളര്‍ ആസ്തിയുള്ള യൂണികോണുകളെ സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഉദാഹരണത്തിന്‍ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ചിപ് എന്ന കമ്പനി ഇന്ത്യയ്‌ക്ക് വേണ്ടി അഗുംബെ എന്ന പേരില്‍ ആദ്യ 5ജി ചിപ്സെറ്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

സെമി കണ്ടക്ടര്‍ മേഖലല്‍ വിവിധ കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ചതാണ് റിസ്ക് ഫൈവ് എന്ന സംഘടന. ഇതില്‍ പ്രീമിയം ബോര്‍‍ഡ് അംഗമായതോടെ ഇന്ത്യയ്‌ക്കും ഈ മേഖലയില്‍ ഒട്ടേറെ സഹായം ലഭിക്കും. ഇപ്പോള്‍ 70ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 2000ല്‍ ഏറെപ്പേര്‍ അംഗങ്ങളാണ്. സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹന പാക്കേജ് എന്ന നിലയ്‌ക്ക് കേന്ദ്രം 76,000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഈ ദിശയിലുള്ള ശരിയായ ചുവടുവെയ്പായിരുന്നു.

Â

Tags: ചിപ്പുകള്‍ചിപ് ക്ഷാമംറിസ്ക് ഫൈവ്സെമികണ്ടക്ടര്‍നരേന്ദ്രമോദിമന്ത്രി രാജീവ് ചന്ദ്രശേഖര്‍സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പുകള്‍മോഡിശാസ്ത്ര സാങ്കേതിക രംഗംയൂണികോണ്‍സ്റ്റാര്‍ട്ടപ്പുകള്‍സാങ്കേതികംസ്റ്റാര്‍ട്ടപ്Rajeev Chandrasekhar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്‌ളാമി, മദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം വിനിയോഗിക്കാന്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

Kerala

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies