Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഴിഞ്ഞ വര്‍ഷം പിടിച്ചത് 266 കിലോ സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാവല്‍ കൂട്ടുന്നു; ഈ ആഴ്ചമുതല്‍ 15 കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി

ഈ വിമാനത്താവളത്തില്‍കൂടിയുള്ള കള്ളക്കടത്തിടപാടുകള്‍ താവളത്തിലെ പരിശോധനകള്‍ ആസൂത്രിതമായി കടന്ന് പുറത്തിറക്കിയ ശേഷമാണ് പിടിയിലാകുന്നത്. ഇത് മറ്റൊരു ആസൂത്രണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമാനങ്ങളുടെ ഓപ്പറേഷന്‍, റണ്‍വേയുടെ സാങ്കേതിക പ്രശ്നങ്ങളേയും അപകടത്തേയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനയും ലഘുവാക്കിയിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.

Janmabhumi Online by Janmabhumi Online
May 1, 2022, 12:48 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍, കസ്റ്റംസ് 15 അംഗ ഉദ്യോഗസ്ഥ സംഘത്തെ വിനിയോഗിക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ്, ഇ ഡി തുടങ്ങിയ മറ്റ് സുരക്ഷാ-രഹസ്യ പ്രവര്‍ത്തന കേന്ദ്ര സംവിധാനങ്ങളും വര്‍ധിപ്പിക്കും. നിലവിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് പുറമേയാണിത്. ഈ വിമാനത്താവളം കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം മാത്രം പിടിച്ചത് 266 കിലോ സ്വര്‍ണമാണ്. ഇതിന്റെ പലമടങ്ങ് സുരക്ഷിതമായി കടത്തിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

ഈ വിമാനത്താവളത്തില്‍കൂടിയുള്ള കള്ളക്കടത്തിടപാടുകള്‍ താവളത്തിലെ പരിശോധനകള്‍ ആസൂത്രിതമായി കടന്ന് പുറത്തിറക്കിയ ശേഷമാണ് പിടിയിലാകുന്നത്. ഇത് മറ്റൊരു ആസൂത്രണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമാനങ്ങളുടെ ഓപ്പറേഷന്‍, റണ്‍വേയുടെ സാങ്കേതിക പ്രശ്നങ്ങളേയും അപകടത്തേയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനയും ലഘുവാക്കിയിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.

ഗള്‍ഫില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കരിപ്പൂര്‍ താവളം വഴി കടത്തിയ 266 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്നാണിത്രയും പിടിച്ചത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് മാത്രം 200 കിലോ സ്വര്‍ണവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണവും. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത് വേറേയുമുണ്ട്. സംസ്ഥാന പോലീസിന്റെ കണ്ടെത്തലില്‍ കിട്ടിയ സ്വര്‍ണവും ചേര്‍ത്താല്‍ 280 കിലോയിലേറെ വരും.

സ്വര്‍ണം കടത്തിയതിന് പിടിയിലായത് 214 പേരാണ്. അവരില്‍നിന്ന് കണ്ടെടുത്തത് 87.92 കോടിയുടെ സ്വര്‍ണമാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം കസ്റ്റംസ് 77 കേസുകളിലായി 24.87 കോടിയുടെ 54.95 കിലോഗ്രാം സ്വര്‍ണം പിടിച്ചു. സ്വര്‍ണക്കടത്തില്‍ സ്ത്രീകളുടെ പങ്കും ശ്രദ്ധേയമാണ്. ഏഴ് സ്ത്രീകളില്‍നിന്നായി 5.56 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണം പിടിച്ചത് 81 യാത്രക്കാരില്‍ നിന്നാണ്.

സ്വര്‍ണക്കട്ടികള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയായിരുന്നു പണ്ട് കള്ളക്കടത്തിലെ രീതികള്‍. ഇപ്പോള്‍ അധികവും സ്വര്‍ണ മിശ്രിതങ്ങളാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കള്ളക്കടത്തുകാര്‍ എത്തുന്നത്. എയര്‍കസ്റ്റംസ് പിടിച്ച 214 കേസില്‍ 165 എണ്ണവും സ്വര്‍ണമിശ്രിതം കടത്തലാണ്. അതുകഴിഞ്ഞാല്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലൂടെയാണ് കടത്തല്‍.

Tags: karipur international airportകരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Kerala

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ല’ ; ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവന

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies