Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബോളിവുഡില്‍ തിളക്കം മങ്ങി രാവണ-ഖാന്‍മാരുടെ യുഗം; ഇന്ത്യന്‍ സിനിമയെ കൈപിടിച്ച് രാജമൗലിയും, പ്രശാന്ത് നീലും; തലവര മാറാന്‍ ഇനിയും നാളുകള്‍ അകലെ

കാലം മാറി കഥ മാറി. ബോളിവുഡ് ഖാന്‍മാരുടെ യുഗവും മങ്ങി. ഇന്ത്യന്‍ സിനിമയെ തല ഉയര്‍ത്തി പിടിച്ച് തെലുങ്കു, കന്നഡ, തമിഴ് സിനിമകള്‍.

Janmabhumi Online by Janmabhumi Online
Apr 6, 2022, 02:48 pm IST
in New Release
FacebookTwitterWhatsAppTelegramLinkedinEmail

വിഘ്‌നേഷ്. ജെ

കാലം മാറി കഥ മാറി. ബോളിവുഡ് ഖാന്‍മാരുടെ യുഗവും മങ്ങി. ഇന്ത്യന്‍ സിനിമയെ തല ഉയര്‍ത്തി പിടിച്ച് തെലുങ്കു, കന്നഡ, തമിഴ് സിനിമകള്‍.

പണ്ട് ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ ഏറ്റവും മുന്‍ പന്തിയില്‍ നിന്നിരുന്നത് ഹിന്ദി ചിത്രങ്ങളാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നതും ഹിന്ദി സിനിമകളാണ്. കാരണം അവരുടെ കഥയും സിനിമയുടെ ക്വാളിറ്റിയും തന്നെയാണ്. ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ ഇവരെ അറിയാത്തവരായി ആരും ഇല്ല. ഒരു സമയത്ത് തല ഉയര്‍ത്തി പിടിച്ച രാവണന്‍മാര്‍. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും കൊണ്ട് ഹിന്ദി സിനിമകളുടെ ചരിത്രം മാറ്റി മറിച്ച നടന്മാര്‍. സ്വന്തമായി റെക്കേര്‍ഡുകള്‍ സൃഷ്ടിക്കുകയും അതുമറി കടക്കാനും ഇവര്‍ തന്നെ നേരിട്ടിറങ്ങണം. എന്നാല്‍ ഇപ്പോള്‍ കുറെ കാലമായി ഹിന്ദി ഇന്‍ഡസ്ട്രിയില്‍ നിന്ന് നല്ലൊരു സിനിമ ജനിച്ചിട്ട്.

അവസാനമായി കണ്ടത് എപ്പോഴത്തെയും പോലെ മികച്ച സംവിധായകനായ സഞ്ജയ് ലീലാ ബെന്‍സാലിയുടെ കുറച്ച് എണ്ണി പറയാവുന്ന സിനിമകളാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി ഭരിക്കുന്നത് തെലുങ്കു, കന്നഡ, തമിഴ്, മലയാളം സിനിമകളാണ്. അതില്‍ എടുത്ത് പറയേണ്ടത് ഇറങ്ങിയതും ഇറങ്ങാത്തതുമായ ചില പാന്‍ ഇന്ത്യന്‍ സിനിമകളാണ്. ആദ്യം പറയേണ്ടത് ഇന്ത്യന്‍ സിനിമയുടെ പ്രാധാന്യം എടുത്ത് കാണിച്ച ബാഹുബലിയും കെജിഎഫിനെ കുറിച്ചുമാണ്. ആരും ശ്രദ്ധിക്കപ്പെടാത്ത രണ്ട് ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉടലെടുത്ത മാണിക്യങ്ങള്‍. രാജമൗലിയുടെയും പ്രശാന്ത് നീലിന്റെയും തലയില്‍ ഉതിച്ച ഇന്ത്യന്‍ സിനിമയെ എടുത്ത് കാണിച്ച സിനിമകള്‍. റൊക്കോര്‍ഡ് കളക്ഷനിലും ഇവന്മാര്‍ മുന്നിലായിരുന്നു. 2015ല്‍ ഇറങ്ങിയ ബാഹുബലി ആദ്യ ഭാഗം 650 കോടി സ്വന്തമാക്കി സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ പിന്നിലാക്കിയിരുന്നു. അതിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചരിത്രം കുറിച്ച് തുടങ്ങി.

പിന്നെ, തമിഴില്‍ നിന്ന് ബ്രമ്ഹാണ്ഡ സിനിമകളുടെ രാജാവ് ശങ്കര്‍ എന്തിരന്‍ 2 വുമായി പ്രത്യക്ഷപ്പെട്ടത്. വലിയ ചര്‍ച്ചയായ സിനിമ ആനിമേഷന്‍ ഗ്രാഫിക്കിലും മികച്ച് നിന്നു. പക്ഷേ എന്നാലും അമീര്‍ ഖാന്റെ പികെ മറികടക്കാന്‍ സാധിച്ചില്ല. പക്ഷേ അവിടെയും ഒരു കൈയ്യൊപ്പ് വച്ചു. ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്ന് വലിയ സിനിമകള്‍ ജനിക്കുന്ന കാലം തുടങ്ങി. അങ്ങനെ 2017ല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തരംഗം സൃഷ്ടിക്കാന്‍ രാജമൗലി ബാഹുബലി രണ്ടാം പാര്‍ട്ടുമായെത്തി. ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. പ്രതീക്ഷതിലും മികച്ച പ്രതികരണം കിട്ടി. കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഹിന്ദി സിനിമകളെ പിന്തള്ളി. സല്‍മാന്റെ ബജ്‌റങ്കി ബായ്ജാനും അമീര്‍ ഖാന്റെ സിക്രറ്റ് സൂപ്പര്‍ സ്റ്റാര്‍നെയും മറികടന്ന് ഇന്ത്യന്‍ സിനികളുടെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ രണ്ടാം സ്ഥാനം എത്തിപിടിച്ചു. 1,810 കോടിയാണ് രണ്ടാം ഭാഗം നേടിയത്.

എന്നാല്‍ അതിന് ശേഷം വീണ്ടും കന്നഡ ഇന്‍ഡസ്ട്രി അപ്രതീക്ഷിത മാസ്സ് എന്റര്‍ടെയ്‌നര്‍ുമായെത്തി. വെറും 80 കോടി ബഡ്ജറ്റില്‍ ഒരുക്കിയ കെജിഎഫ് 250 കോടി നേടി കുതിച്ചു. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഇതുവരെ കാണാത്ത നേട്ടം. എല്ലാവരും കൈയ്യടിച്ചു. അതിനുശേഷം പ്രശാന്ത് നീലും റോക്കിബായും തരംഗമായി. രണ്ടാം ഭാഗം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് ആദ്യ ഭാഗം അവസാനിച്ചത്. അതിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ വരവിനായിരുന്നു.  

എന്നാല്‍ ഈ വര്‍ഷം പാന്‍ ഇന്ത്യന്‍ സിനികള്‍ എന്താണെന്ന് തെളിയിച്ച് രാജമൗലിയും തരംഗം സൃഷ്ടിച്ചു. രാം ചരണിനെയും, ജൂനിയര്‍ എന്‍ടിആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ആര്‍ആര്‍ വന്നു. 550 കോടി ബജറ്റില്‍ പുറത്തിറങ്ങി. എന്നാല്‍ ആദ്യ ദിനം 240 കോടി കളക്ഷന്‍ നേടി, ഇന്ത്യന്‍ സിനികളില്‍ ആദ്യ ദിവസത്തെ റെക്കോര്‍ഡ് കളക്ഷന്‍ എന്ന പട്ടവും ആര്‍ആര്‍ആര്‍ സ്വന്തമാക്കി. ഇപ്പോള്‍ 900 കോടി നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ്. പക്ഷേ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ആര്‍ആര്‍ 1000 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നേട്ടം കിട്ടിയാല്‍ ബാഹുബലിനെയും ദംഗല്‍ മറികടക്കാന്‍ സാധിക്കും. എങ്കില്‍ ആദ്യ സ്ഥാനത്ത് എത്താണം. ഇപ്പോഴും തിയറ്ററില്‍ വിജയകരമായി ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുന്നുണ്ട്.  

ഇനി കെജിഎഫ് രണ്ടും, തമിഴില്‍ നിന്ന് കമലഹാസന്‍ നായകനാകുന്ന ലോകേഷ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയും. വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാറിന്റെ ബീസ്റ്റും ആണ് ഇറങ്ങാനുള്ളത്. ഈ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്രതീക്ഷയുണ്ട്. കെജിഎഫ് രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ഏപ്രില്‍ 14ന് റിലാസാകും. അതു പോലെ ബീസ്റ്റും ഏപ്രില്‍ 13ന് റിലീസാകും. വലിയ നേട്ടങ്ങള്‍ ഈ സിനികള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത മാസം മെയില്‍ കമല്‍ ഹാസന്റെ വിക്രം റിലീസാകും.

അടുത്ത വര്‍ഷം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വം റിലീസാകാം. ഒരുപാട് താരനിരകള്‍ ഇതില്‍ അണിനിരക്കുന്നുണ്ട്. ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ അണിനിരക്കുന്നു എന്ന റെക്കോര്‍ഡും  ഇതിനാകാം. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമകളുടെ തലവരെ തന്നെ മാറ്റി മറിക്കാം. ഖാന്‍ മാരുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാം. ഇനിയും ഇതുപോലം ഒരു പിടി നല്ല സിനിമകള്‍ വരാം. ഇന്ത്യന്‍ സിനിമകള്‍ സെര്‍ട്ടിഫൈഡ് ബ്രാന്‍ഡായി മാറാം. ഹോളിവുഡ് തന്നെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ സിനിമകള്‍ ഇനിയും ഉടലെടുക്കാം.

Tags: kgf chapter 2തെലുങ്ക് സിനിമാbollywoodRRR Movieമോളീവുഡ്S S Rajamoulimalayalam cinemaSouth Indiamovieബീസ്റ്റ്indiantamil movieകന്നഡactor vijayകമല്‍ ഹാസന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

Entertainment

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

Music

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

Bollywood

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

Kerala

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

പുതിയ വാര്‍ത്തകള്‍

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies