Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നു; ഓരോ നിമിഷവും ജീവഭയം ഉള്ളിലൊതുക്കി പ്രദേശവാസികൾ

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്.

അനിജമോൾ കെ. പി. by അനിജമോൾ കെ. പി.
Feb 9, 2022, 04:17 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ പ്രവര്‍ത്തനരഹിതമായ വൈദ്യുതവേലി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അതിരപ്പിള്ളി മേഖലയിലാണ് കാട്ടനശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. 

വെറ്റിലപ്പാറ, പിള്ളപ്പാറ, കൊന്നക്കുഴി തുടങ്ങിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത്. ചാലക്കുടി, പാരിപ്പള്ളി മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. എണ്ണപ്പന തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം നിരവധി പനകള്‍ പിഴുതെറിഞ്ഞിരുന്നു. വാഴ, കപ്പ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് ആനക്കൂട്ടം. പത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.  

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല.  നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലയിലെ വനാതിര്‍ത്തിയില്‍ ഏറിയ ഭാഗങ്ങളിലും സോളാര്‍വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് നാട്ടാകാര്‍ പറയുന്നു. 

വൈദ്യുതവേലി ഒഴിവായ ഭാഗങ്ങളും ചിലയിടങ്ങളിലുണ്ട്. പാറക്കൂട്ടങ്ങളോടു ചേര്‍ന്നുള്ള  ഭാഗങ്ങളിലും മറ്റുമാണ് വേലി നിര്‍മിക്കാനുള്ളത്.  ഇതുവഴിയും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്.  ആഴ്ചകള്‍ക്കു മമ്പാണ് കൊന്നക്കുഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. വീടുകള്‍ക്കു സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇവിടെ വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായതാണ് ആനകള്‍ ഇറങ്ങാന്‍ കാരണം. ഇതിന് മുമ്പ് നമ്പ്യാര്‍മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിരുന്നു.

ഇവിടെ രണ്ടു കിലോമീറ്ററോളം സോളാര്‍വേലി നിര്‍മിച്ചിരുന്നില്ല. അതുവഴിയാണ് കാട്ടാനകള്‍ ഇറങ്ങിയത്. വേലി നിര്‍മിച്ച ഭാഗത്തു കൂടെയും വന്യമൃഗങ്ങള്‍ക്കു കടന്നുവരാവുന്ന അവസ്ഥയാണ്. വേലിയില്‍ വൈദ്യുതപ്രവാഹമില്ലാത്തതാണ് കാരണം. ഒരു പതിറ്റാണ്ടു മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ സോളാര്‍വേലി നിര്‍മിച്ചത്. കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് വേലി കാടുകയറി നശിക്കുകയായിരുന്നു.

സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെയാണ് സോളാര്‍വേലി സ്ഥാപിച്ചത്. ഏക്കര്‍ കണക്കിനു ഭൂമിയുള്ളവര്‍ കാട് യഥാസമയം വൃത്തിയാക്കാന്‍ തയാറായില്ല. കാടുമൂടിയതോടെയാണ്  ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായത്. വന്യമൃഗങ്ങള്‍ കാട് കയറുന്നത് തടയാനും വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും വാച്ചര്‍മാരെ നിയമിക്കണമന്ന്  ഫോറസ്റ്റ് വകുപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും നടപ്പായില്ല.

Tags: ThrissurWild AnimalElephant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

പുതിയ വാര്‍ത്തകള്‍

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies