Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭര്‍ത്താവിന്റെ പക്ഷം പിടിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവും സ്റ്റേഷനിലെത്തി; സിഐയ്‌ക്കും രാഷ്‌ട്രീയ പിന്തുണ; വെളിപ്പെടുത്തലുമായി മൊഫിയയുടെ മാതാവ്

സുഹൈലിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ് എത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ എത്തിയ നേതാവിനെക്കുറിച്ച് വലുതായി അവള്‍ക്കറിയില്ല

Janmabhumi Online by Janmabhumi Online
Nov 25, 2021, 09:11 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഫാരിസ. സ്റ്റേഷനില്‍ മൊഫിയയുടെ ഭര്‍ത്താവ്  സുഹൈലിന് വേണ്ടി സംസാരിക്കാന്‍ ഒരു ഡിവൈഎഫ്‌ഐ നേതാവും എത്തിയിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി ഫാരിസ പറഞ്ഞു. ഇത്തരത്തില്‍ രാഷ്‌ട്രീയ പിന്തുണ സിഐയ്‌ക്ക്മുണ്ട്. അതിനാലാണ് അയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുനിനതെന്നും ഫാരിസ കുറ്റപ്പെടുത്തി.  

സുഹൈലിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ് എത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ എത്തിയ നേതാവിനെക്കുറിച്ച് വലുതായി അവള്‍ക്കറിയില്ല. മകളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌കൊണ്ടും സസ്‌പെന്‍ഷന്‍ കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഫാരിസ പറഞ്ഞു.  

യുവതി ആത്മഹത്യാക്കുറിപ്പില്‍ പേരെഴുതിയ സിഐ സി.എല്‍. സുധീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാതെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി എന്നാണ് റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറയുന്നത്.  

സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് സുധീറിനെ നീക്കിയതായി ചൊവ്വാഴ്ച എസ്പി അറിയിച്ചിരുന്നെങ്കിലും സിഐ ഇന്നലെയും ഡ്യൂട്ടിക്കെത്തി. തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം വിവിധ രാഷ്‌ട്രീയ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് മുഖംരക്ഷിക്കല്‍ നടപടിയെന്ന നിലയില്‍ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. 

പോലീസ് വീഴ്ചയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് എസ്പി കെ. കാര്‍ത്തിക്കിന് ആലുവ ഡിവൈഎസ്പി കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസ് ഡിസംബര്‍ 27ന് പരിഗണിക്കും. ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.  

സുധീറിന് ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുള്ളതുകൊണ്ടാണ് നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങിയതെന്ന് മോഫിയയുടെ പിതാവു പ്രതികരിച്ചു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.  

നേരത്തേയും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. ഉത്ര വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്. ഉത്ര കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ കണ്ടെത്തിയിരുന്നു.  

ആലുവ സ്റ്റേഷനില്‍ പരാതിയുമായെത്തിയ മറ്റൊരു യുവതിയെ ഇയാള്‍ രാത്രി 12 വരെ സ്റ്റേഷനില്‍ ഇരുത്തിയെന്നും യുവതിയോട് ‘ഇറങ്ങിപ്പോടീ’ എന്ന് ആക്രോശിച്ചെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Tags: suicideകേസ്mother
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലം

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: റിമാന്‍ഡിലായിരുന്ന സുകാന്ത് സുരേഷിന് ജാമ്യം

Kerala

വീട്ടില്‍ വില്പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ചതിന് കാപ്പ പ്രതിയുടെ അമ്മയടക്കം മൂന്നു പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies