Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂഞ്ചില്‍ നടക്കുന്നത് സൈന്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍; ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിരമിച്ച പാക് സൈനികരും ഐഎസ്‌ഐയും

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Oct 26, 2021, 12:09 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ഭീകരര്‍, വിരമിച്ച പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടേയും ഐഎസ്‌ഐയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ദിവസമായി  നടക്കുന്ന ഏറ്റുമുട്ടല്‍ സേനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണ്. ഇവിടെ മികച്ച പരിശീലനം ലഭിച്ച ഭീകരരുടെ സംഘവുമായാണ് സേന ഏറ്റുമുട്ടല്‍ നടത്തുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച സൈനിക ഓപ്പറേഷന്‍ തിങ്കളാഴ്ച 15ാം ദിവസത്തിലേക്ക് കടന്നു. ഇതിനു മുന്‍പ് ഭട്ടി ധറില്‍ 2008 ഡിസംബര്‍ മുതല്‍ 2009 ജനുവരി വരെ നടന്ന ഒമ്പതു ദിവസം നീണ്ടു നിന്ന ഓപ്പറേഷനായിരുന്നു ഏറ്റവും ദൈര്‍ഖ്യമേറിയത്.  

സേനയ്‌ക്കുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് കാത്തിരുന്നു നിരീക്ഷിക്കുക (വെയിറ്റ് ആന്‍ഡ് വാച്ച്) എന്ന നയമാണ് ഇപ്പോള്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുള്‍പ്പടെ ഒമ്പത് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ ഒരു ജവാന്‍ കൊല്ലം സ്വദേശിയായ വൈശാഖാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നാല് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു.  

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇയാള്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ ഭീകരവാദിയായ സിയ മുസ്തഫയാണ്.  

ഒക്ടോബര്‍ 11 ന് പൂഞ്ച് ജില്ലയിലെ സുരന്‍ കോട്ട് മേഘലയിലെ ദേരാ കി ഗലി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷനായി പ്രത്യേക പരിശീലനം ലഭിച്ച പാരാ കമാന്‍ഡോകളുടെ യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചുള്ള തെരച്ചിലും സൈന്യം നടത്തുന്നുണ്ട്. പ്രദേശത്തെ നിബിഡ വനങ്ങളും ഗുഹകളും തീവ്രവാദികള്‍ ഒളിത്താവളമായി ഉപയോഗിക്കുന്നു. ഒപ്പം ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ ഡ്രോണുകള്‍ക്ക് വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നു. ഇതിനാലൊക്കയാണ് തെരച്ചില്‍ നീണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: പൂഞ്ച്terroristsarmy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

Kerala

ആദരിക്കാനെന്ന പേരില്‍ നടത്തിയ സമ്മേളനത്തില്‍ ഇന്ത്യന്‍സൈന്യത്തെ അപമാനിച്ച് വി ഡി സതീശന്‍

Kozhikode

സഹായത്തിന് സൈന്യവും സജ്ജം, ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

പുതിയ വാര്‍ത്തകള്‍

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies