Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷി ഒരു സംസ്‌കാരം; കര്‍ഷകന്‍ നാടിന്റെ വികാരം

ഇന്ന് ശ്രീ ബലരാമ ജയന്തി- ദേശീയ കര്‍ഷക ദിനമായി ഭാരതീയ കിസാന്‍ സംഘ് ഈ ദിനം ആചരിക്കുന്നു

മഹേഷ്. വി by മഹേഷ്. വി
Sep 12, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കൃഷി  ഒരു ജീവിതോപാധി  എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്ത തല  സ്പര്‍ശിയായ കൃഷിയും കാര്‍ഷിക മേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ  ഉത്സവങ്ങളില്‍   ഈ സ്വാധീനം  പ്രതിഫലിക്കുന്നത് കാണാം .

കേരളത്തില്‍  വിളവെടുപ്പുത്സവം  എന്ന  രീതിയില്‍  ആഘോഷിക്കുന്ന വിഷു നമുക്ക്  സുപരിചിതമാണല്ലോ. ഭാരതത്തില്‍  മുഴുവന്‍  സമാനമായ  ഉത്സവങ്ങള്‍ കാണാം. ഉദാഹരണം  ആസാമിലെ ബിഹു. വിഷുവിനോടനുബന്ധിച്ച്  കൃഷിയുമായി ബന്ധപ്പെടുത്തി  നിരവധി  ആചാരങ്ങള്‍ നിലവിലുണ്ട്. ചാലിടല്‍  കര്‍മ്മം, കൈകോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല തുടങ്ങിയവ  ഇത്തരം  ചടങ്ങുകളാണ്. ഓണാഘോഷ  ചടങ്ങുകളിലും     കാര്‍ഷിക പ്രാധാന്യം വിളിച്ചോതുന്ന  ചടങ്ങുകളുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുഷ്ടനായ കംസനെ നിഗ്രഹിച്ചതിന് പ്രതികാരമായി ജരാസന്ധന്‍ (കംസന്റെ അമ്മാവന്‍)മഥുര നിവാസികളുടെയും അവിടുത്തെ കര്‍ഷകരുടെയും ഏക ജലാശ്രയമായ യമുനാ നദിയിലെ ജലം മുഴുവനും വറ്റിക്കുകയും ചെയ്ത അവസരത്തില്‍ കര്‍ഷക ദേവതയായ ശ്രീ ബലരാമന്‍ സ്വന്തം കലപ്പയുടെ തുമ്പ് കൊണ്ട് ആ നദിയെ പുനര്‍ജീവിപ്പിച്ച് കര്‍ഷകരുടെ രക്ഷകനായി എത്തി എന്ന ഐതിഹ്യം ഉണ്ട്. കര്‍ഷകരുടെ ആരാധ്യ ദേവതയും ആദര്‍ശ പുരുഷനുമായ ബലരാമന് മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച് കാര്‍ഷിക സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍ഷകന് ഓരോ വര്‍ഷവും ഈ ദിനം പുതിയ  ഉന്മേഷവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നു.

ലോകത്ത്  അടിസ്ഥാനപരമായി   കൃഷി  എന്നത്  സാധാരണ  മനുഷ്യര്‍ തുടങ്ങിയ ഏറ്റവും  മനോഹരമായ  ജീവിതോപാധിയാണ്. ഏറെ  കാലത്തെ   നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും  ആകെ തുകയാണ്   പാരമ്പര്യകൃഷി. നീരീക്ഷണങ്ങളില്‍ കൂടിയുള്ള  കണ്ടെത്തലിനെയാണ്  ലോകം   ശാസ്ത്രം  എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം പാരമ്പര്യകൃഷിയെ യഥാര്‍ത്ഥ ശാസ്ത്രമായി തന്നെയാണ് കണക്കാക്കേണ്ടത്. ഓരോ  പ്രദേശത്തിനും കാലത്തിനും അനുസരിച്ച  വിളകള്‍ കണ്ടെത്തല്‍, കൃഷി  രീതികള്‍ അനുവര്‍ത്തിക്കല്‍, ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇന്നത്തെ ‘ശാസ്ത്രീയ യുഗം’ ആരംഭിക്കുന്നതിന് എത്രയോ  മുന്നേ  തന്നെ   ഭാരതത്തില്‍  നമുക്ക് കാണാം.  

ഭാരതീയര്‍ വിത്ത് സംരംക്ഷകരായിരുന്നു. ഹരിത വിപഌവം  തുടങ്ങിയ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം  ഇനം നെല്‍വിത്തനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍   മാത്രം മൂവായിരത്തില്‍  പരം വിത്തിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ കാര്‍ഷിക സമൂഹം ഗോക്കളെ കൃഷിയുടെ അടിസ്ഥാന സമ്പത്തായി കണ്ടു. സാമൂഹ്യ സാമ്പത്തിക  മാന്യതയുടെ  അളവു കോലായി ഗോക്കളുടെ എണ്ണത്തെ കര്‍ഷകസമൂഹം കണക്കാക്കിയിരുന്നു.  ഗോദാനം മഹത്തരമായ   ദാനമായി  തീര്‍ന്നത്  ഈ കാഴ്ചപ്പാടില്‍ നിന്നാണ്. കൃഷിയില്‍ക്കൂടി ഗോവും ഗോവില്‍ക്കൂടി കൃഷിയും ഭാരതത്തെ സമ്പന്നമാക്കി. ഗോമൂത്രവും, ചാണകവും ജൈവകൃഷിയുടെ സുപ്രധാന  ഘടകങ്ങളാണ്.   ഭൂമീദേവിയും, ലക്ഷ്മീദേവിയും വിളയാടുന്ന അന്നമയമായ കൃഷിഭൂമിയെ    ഗോമാതാവ് അമൃതമയമാക്കുന്നു എന്ന്   കര്‍ഷകര്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ പശുവിനെ കാമധേനുവായും, അഭിഷ്ടദായിയായും കാര്‍ഷികസമൂഹം കണക്കാക്കുന്നു. പഞ്ചഗവ്യത്തിനും, ഗോരസങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ന്   ഈ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാം. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്  പ്രാധാന്യം ലഭിച്ചു. ലോകം ആഗോളീകൃത സാമ്പത്തിക, കാര്‍ഷിക നയങ്ങളില്‍ക്കൂടി കടന്നുപോവുകയാണിന്ന്.  കൃഷി  മറ്റെല്ലാ മേഖലകളോടും സംസ്‌കാരം  എന്ന നിലയില്‍ നിന്ന് വെറും  വ്യാപാരവും വ്യവഹാരവും  ആയി മാറുന്ന  ലോക സാഹചര്യത്തില്‍ കാര്‍ഷിക  ശൈലിയുടെ  തനിമ നിലനിര്‍ത്തല്‍   വലിയ പ്രയാസമാണ്. ചൂഷകരും, ഇടത്തട്ടുകാരും  കാര്‍ഷികമേഖലയെ  സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കാര്‍ഷികശൈലിയുടെ മാറ്റത്തിന്, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ പ്രയോഗത്തിന്, വിപണിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് എല്ലാമിടയില്‍  ഇത്തരം സ്വാധീനങ്ങള്‍ വന്നുചേരുന്നു. ഈയൊരവസ്ഥയില്‍   കര്‍ഷകന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നിലനില്‍പ്പ്, സമൂഹത്തിന്റെ  മുഴുവന്‍ ഉത്തരവാദിത്തമായിമാറുന്നു.  കാര്‍ഷിക സംസ്‌കൃതിയുടെ മൂല്യസംരക്ഷണത്തിനൊപ്പം,  കര്‍ഷകന്റെ  സാമ്പത്തികമായ  ഉയര്‍ച്ച  എന്നത് ഭാരതീയ കിസാന്‍  സംഘം  മുന്നോട്ട്  വയ്‌ക്കുന്ന  കാഴ്ചപ്പാടാണ്. കര്‍ഷകരുടെ രക്ഷയാണ്  നാടിന്റെ  രക്ഷയെന്ന ഈ ബോധം നാട്ടുകാരില്‍ ഉളവാക്കിയെടുക്കണം. അതിര്‍ത്തി  സംരക്ഷിക്കുന്ന  സൈനികന്‍ നമ്മുക്ക്  ‘ജയ്  ജവാന്‍’  എന്ന വികാരം  ആവുന്നത്  പോലെ  ജീവനെ നിലനിര്‍ത്തുന്ന  കര്‍ഷകന്‍ നമ്മുക്ക് ‘ജയ്  കിസാന്‍’  എന്നതും നാടിന്റെ വികാരമാവണം.

Tags: indiakrishifarmer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിലാവൽ ഭൂട്ടോയ്‌ക്ക് വീണ്ടും അപമാനം ! ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് അസംബന്ധ പ്രസ്താവന നടത്തിയ ഭൂട്ടോയുടെ വായടപ്പിച്ച് വിദേശ പത്രപ്രവർത്തകൻ 

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

India

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

Kerala

സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന രോഷം അനാവശ്യം ; അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു ; ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവർ

പുതിയ വാര്‍ത്തകള്‍

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

ജയിൽ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ഗുണ്ടകളും; ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

‘ സിന്ധുനദിയിലെ ഓരോ തുള്ളി വെള്ളത്തിലും നമുക്ക് അവകാശമുണ്ട് ‘ ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസിന്റെ വാക്കിൽ ഭീഷണിയും ഹൃദയത്തിൽ ഭയവും നിഴലിക്കുന്നു

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies