Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് 10 വയസുകാരിയുടെ ഇ-മെയില്‍; സമയം അനുവദിച്ച് പ്രധാനമന്ത്രി, പിന്നാലെ ബുധനാഴ്ച ദല്‍ഹിയില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്ന കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Janmabhumi Online by Janmabhumi Online
Aug 12, 2021, 05:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും പത്തുവയസുകാരിയായ അനിഷ പാട്ടീലിന് സ്വപ്നം പോലെയാണ് തോന്നിയത്. അഹമ്മദ് നഗറില്‍നിന്നുള്ള എംപി ഡോ. സുജെ വിഖെ പാട്ടീലിന്റെ മകളും മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പേരക്കുട്ടിയുമാണ് അനിഷ. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പ്രധാനമന്ത്രിയുടെ തിരക്കിനെക്കുറിച്ച് മകളോട് വിശദീകരിച്ച സുജെ വിഖെ പാട്ടീല്‍ കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചേക്കില്ലെന്നും പറഞ്ഞു. മറ്റ് വഴികളില്ലാതെ വന്നതോടെ ഒരു ദിവസം കുട്ടിയായ അനിഷ അച്ഛന്റെ ലാപ്ടോപ്പ് എടുത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. ‘ഹലോ സര്‍, ഞാന്‍ അനിഷ, എനിക്ക് താങ്കളെ വന്നുകാണാന്‍ ആഗ്രഹമുണ്ട്’-മെയിലില്‍ കുറിച്ചു. ‘ദയവായി വേഗം വരൂ’ എന്ന് മറുപടി ലഭിച്ചതോടെ അനിഷയുടെ സന്തോഷത്തിന് അതിരുകളില്ലാതായി. 

വിഖെ പാട്ടീലിന്റെ കുടുംബം പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘അനിഷെ എവിടെ’യെന്നായിരുന്നു മോദി ആദ്യം ചോദിച്ചത്. പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷത്തിലും അമ്പരപ്പിലുമായിരുന്നു ഈ സമയം അനിഷ. പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ആ കുട്ടി ചോദിച്ചു. ‘ഇതാണോ താങ്കളുടെ ഓഫിസ്?, എത്ര വലുതാണ് ഓഫിസ്! ദിവസം മുഴുവന്‍ താങ്കള്‍ ഇവിടെ ഇരിക്കുമോ?’ എന്നിങ്ങനെ അവിടെയുണ്ടായിരുന്ന സമയത്ത് അനിഷ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

 കൊച്ചുകുട്ടിയുമായുള്ള സൗഹൃദം ആസ്വദിച്ച പ്രധാനമന്ത്രി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഓഫിസിലാണ് അവരുള്ളതെന്ന് മോദി പെണ്‍കുട്ടിയോട് പറഞ്ഞു. ‘പക്ഷെ ഇന്ന് നിങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനം, സ്പോര്‍ട്സ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയൊക്കെ പത്തു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു.  

Tags: GirlPrime Ministerനരേന്ദ്രമോദിഇ-മെയില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

Kerala

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

യുവദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കെട്ടിപ്പുണര്‍ന്ന നിലയില്‍

ആരോഗ്യ വകുപ്പിനുളള പണം വെട്ടിക്കുറച്ചിട്ടില്ല-മന്ത്രി കെ എന്‍ ബാലഗോപാല്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

കോൺഗ്രസിന്റെ എതിർപ്പുകൾ തള്ളി ; മുസ്ലീങ്ങൾ അനധികൃതമായി കൈവശം വച്ച 1555 ബിഗാ ഭൂമി തിരികെ പിടിച്ച് അസം സർക്കാർ

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies