Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴനിയിലെ കൂട്ടബലാത്സംഗക്കേസില്‍ ട്വിസ്റ്റ്: കേസ് വ്യാജമാണോ എന്ന് സംശയം; തമിഴ്‌നാട് പൊലീസ് സംഘം തലശേരിയിലേക്ക്

പഴനിയില്‍ കേരളത്തില്‍ നിന്നും തീര്‍ത്ഥയാത്രയ്‌ക്ക് പോയ വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസ് വ്യാജമാണോയെന്ന സംശയം ബലപ്പെടുന്നു. യുവതിയെ ചെറുപ്പക്കാര്‍ പീഡിപ്പിക്കാന്‍ കൊണ്ടുപോയതായി പറയുന്ന പഴനിയില്‍ ലോഡ്ജിന്റെ ഉടമയ്‌ക്ക് കേരളത്തില്‍ നിന്നുമെത്തിയ ഭീഷണി കലര്‍ന്ന ഫോണ്‍ കോളാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കിയത്

Janmabhumi Online by Janmabhumi Online
Jul 13, 2021, 05:17 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പഴനിയില്‍ കേരളത്തില്‍ നിന്നും തീര്‍ത്ഥയാത്രയ്‌ക്ക് പോയ വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസ് വ്യാജമാണോയെന്ന സംശയം ബലപ്പെടുന്നു.  

ഭാര്യയും ഭര്‍ത്താവും ലോഡ്ജില്‍ നിന്നും പുറത്തിറങ്ങിയശേഷം ഭക്ഷണപ്പൊതി വാങ്ങാന്‍ ഭര്‍ത്താവ് മാത്രം റോഡ് മുറിച്ചുകടന്ന് കടയില്‍പോയപ്പോള്‍ മൂന്ന് പേര്‍ വാഹനത്തിലെത്തി കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജ് മുറിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഢിപ്പിച്ചുവെന്നായിരുന്നു കേസ്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണോ എന്ന് സംശയം ബലപ്പെടുകയാണെന്ന് പൊലീസ് സൂചന നല്‍കുന്നു.

യുവതിയെ ചെറുപ്പക്കാര്‍ പീഡിപ്പിക്കാന്‍ കൊണ്ടുപോയതായി പറയുന്ന പഴനിയില്‍ ലോഡ്ജിന്റെ ഉടമയ്‌ക്ക് കേരളത്തില്‍ നിന്നുമെത്തിയ ഭീഷണി കലര്‍ന്ന ഫോണ്‍ കോളാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കിയത്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഒരാള്‍ ലോഡ്ജുടമയെ വിളിച്ചത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. വ്യാജ പരാതി ഉന്നയിച്ച്  ലോഡ്ജുടമയില്‍ നിന്നും പണം തട്ടുകയായിരുന്നോ ലക്ഷ്യമെന്നും സംശയിക്കുന്നു. ലോഡ്ജിലേക്ക് പോയ തന്നെ ചെറുപ്പക്കാരും ലോഡ്ജുടമയും ചേര്‍ന്ന് തല്ലി അവശനാക്കി റോഡില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പറയുന്നു. പിന്നീട് പഴനി പൊലീസില്‍ പരാതിപ്പെടാന്‍ പോയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് ലോഡ്ജ്മുറിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയും പുരുഷനും കേരളത്തിലെത്തി കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പറയുന്നു.  

കേസില്‍ പരാതിക്കാരിയെ പ്രാഥമിക പരിശോധന നടത്തിയതില്‍ പരിക്കുകളില്ലെന്ന റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലും ബിയര്‍കുപ്പി കയറ്റിയതിന്റെ പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 19നാണ് സ്ത്രീയും പുരുഷനും ചേര്‍ന്ന് പളനിയില്‍ മുറിയെടുത്തത്. ഇരുവരും അമ്മയും മകനും എന്ന രീതിയിലാണ് മുറിയെടുത്തിരുന്നത്. എന്നാല്‍ രണ്ടുപേരും രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി ലോഡ്ജുടമ പരാതിപ്പെട്ടിരുന്നു. രണ്ട് പേരും ലോഡ്ജ് മുറിയെടുത്തപ്പോള്‍ നല്‍കിയ ആധാര്‍ കാര്‍ഡ് വാങ്ങാതെയാണ് അഞ്ച് ദിവസത്തിന് ശേഷം മുറിയൊഴിഞ്ഞു പോയത്. പിന്നീട് ഇരുവരും ആധാര്‍ കാര്‍ഡ് വാങ്ങാനായി തിരികെ വന്നെന്നും ഭക്ഷണം കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും അമ്പത് രൂപ വീതം നല്‍കിയെന്നും ലോഡ്ജുടമ പറയുന്നു.

എന്തായാലും കൂടുതല്‍ അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസ് സംഘം ചൊവ്വാഴ്ച തലശ്ശേരിയിലെത്തി. ഇവര്‍ സ്ത്രീയെയും പുരുഷനെയും ചോദ്യം ചെയ്യുന്നതില്‍ നിന്നും കഥയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കും.

Tags: പോലീസ്പണംതമിഴ്നാട് പൊലീസ്Thalasseryപഴനിയിലെ കൂട്ടബലാത്സംഗക്കേസ്പഴനി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

Kerala

മണിപ്പൂർ കലാപക്കേസ് പ്രതി തലശേരിയിൽ പിടിയിൽ; ഇംഫാൽ സ്വദേശിയായ രാജ്കുമാർ യുഎൻഎൽഎഫിൽ സായുധപരിശീലനം നേടിയ ആൾ

Varadyam

തിരുവങ്ങാട്ട് ക്ഷേത്രചിന്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ജാമ്യം ലഭിച്ച സിപിഎം നേതാവ് പി.പി. ദിവ്യ (ഇടത്ത്) ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യ (വലത്ത്)
Kerala

ദിവ്യ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും, എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

കൊവിഡ് 4000 ത്തിനടുത്ത്; ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies