Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമെന്ന് സിവിക് ചന്ദ്രന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന വിലയിരുത്തലുമായി രാഷ്‌ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന്‍ കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതമെന്നും അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 8, 2021, 07:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന വിലയിരുത്തലുമായി രാഷ്‌ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന്‍ കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സിവിക് ചന്ദ്രന്‍ പിണറായി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ അതേ സര്‍ക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തതുപോലെയുള്ള ഒരു തെറ്റാണ് കേരള ജനത ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു രാജാവും 20 മന്ത്രിമാരും എന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളം രാജഭരണ രീതിയിലേക്കോ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കൊ നീങ്ങുകയാണ്. പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയെക്കുറിച്ച് സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂറുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുകയെന്ന അജന്‍ഡ എല്ലാ കാലവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ ബന്ധമുള്ളവര്‍ മുന്‍പ് പിന്‍സീറ്റിലായിരുന്നെങ്കില്‍ ഇപ്പോള്‍ മുന്‍സീറ്റിലാണവര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുതല്‍ തുടങ്ങിയ പ്രക്രിയയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഡിവൈഎഫ് ഐക്കാര്‍ക്കോ എസ് എഫ് ഐക്കാര്‍ക്കോ ആകെ ചെയ്യാന്‍ കഴിയുന്നത് ന്യായീകരണത്തൊഴിലാളികളാവുക എന്നത് മാത്രമാണ്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സൈബര്‍ ഗുണ്ടാപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തോ പുറത്തോ പ്രതിഭാശാലികളായ വിമര്‍ശകരില്ല. മറിച്ച് രണ്ട് തരം ഗുണ്ടകളാണ് ഉള്ളത്- ഓണ്‍ലൈന്‍ ഗുണ്ടകളും ഓഫ് ലൈന്‍ ഗുണ്ടകളും.- സിവിക് പറഞ്ഞു. 

പൊതുമരാമത്തും ടൂറിസവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നല്‍കിയ നടപടിയെയും സിവിക് ചന്ദ്രന്‍ ചോദ്യം ചെയ്യുന്നു. ആദ്യമായി മന്ത്രിയാകുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്രയും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുന്നത്? കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക്കിനെയും ജി. സുധാകരനെയും പോലുള്ള വ്യക്തിത്വമുള്ളവര്‍ ഉണ്ടായിരുന്നു.- സിവിക് പറയുന്നു.

Tags: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിCPM Fascismരണ്ടാം പിണറായി സര്‍ക്കാര്‍civic chandranഗുണ്ടാ രാഷ്ട്രീയംഐഎസ്pinarayi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies