Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൗ ജിഹാദിലെ പെണ്‍ ചിലന്തികള്‍;മതം തിന്ന് ജീവിയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ; മതം മാറുന്നവരുടെ സ്വകാര്യഭാഗങ്ങളില്‍ ഇസ്ലാമിക മുദ്ര പച്ചകുത്തും

ലൗ ജിഹാദില്‍പെട്ട് ആത്മഹത്യ ചെയ്യപ്പെട്ട എട്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്‌ക്കുന്ന വിവരം ഉണ്ടായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 21, 2021, 10:27 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ചിലന്തികളെയാണ് ഭയക്കേണ്ടത്. മയക്കുമരുന്നും ലൈംഗികചൂഷണവും ബ്ലാക്ക് മെയിലിംഗുമായി, സുന്ദരികളായ പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തുന്ന ഇന്‍വിസിബിള്‍ റിയാലിറ്റിയാണ് ലൗ ജിഹാദ്.  

മുസ്ലിം പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍ തന്ത്രപ്രധാനമായ റോള്‍ വഹിയ്‌ക്കുന്നതും, എന്നാല്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന് സുരക്ഷിതമായി മറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന കൂട്ടര്‍.

മുഖവും മുടിയും പോലും അന്യരെ കാണിയ്‌ക്കാത്ത പതിവ്രതകളും പാവങ്ങളും എന്ന് പൊതുസമൂഹം കരുതുന്ന, പക്ഷേ ആണുങ്ങളേക്കാള്‍ കൂടുതല്‍ മതം തിന്ന് ജീവിയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍..!

ഇരയെ കണ്ടെത്തുന്നതും, സൗഹൃദം സ്ഥാപിച്ച് വലയിലാക്കുന്നതും ബ്രെയിന്‍ വാഷ് ചെയ്ത് ഇസ്ലാമിലേയ്‌ക്ക് അടുപ്പിയ്‌ക്കുന്നതും, മതം സ്വീകരിയ്‌ക്കാനുള്ള എളുപ്പവഴിയായി ഒരു മുസ്ലീമിനെ കല്യാണം കഴിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വെയ്‌ക്കുന്നതും, അതിനായൊരു മുസ്ലിം പയ്യനെ ചൂണ്ടിക്കാട്ടുന്നതും വരെ ഇവരാണ് കാര്യങ്ങള്‍ നീക്കുന്നത്.

അതോടെ ഇവര്‍ ചിത്രത്തില്‍ നിന്നും മറയുന്നു, അടുത്ത ഇരയെ തേടുന്നു. ഇതുവരെ നടന്ന ലൗ ജിഹാദുകള്‍ മുഴുവനും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. സമൂഹം ചര്‍ച്ച ചെയ്യുന്നത് കാമുകന്റെ രംഗപ്രവേശം മുതലുള്ള കാര്യങ്ങളാണ്.

‘മുസ്ലിം യുവാക്കളെ കാണുന്നയുടനെ ഇവളൊക്കെ അവന്മാരുടെ പുറകെ പോകുന്നതെന്തിനാണ്..?’, എന്നുചോദിച്ച് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നവരും,

‘ഇത്രയ്‌ക്കേ ഉള്ളോ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍..?’, എന്ന് പുച്ഛിയ്‌ക്കുന്നവരും, ഇതിനെല്ലാം ചരടുവലിച്ച കൂട്ടുകാരികളുടെ പങ്കെന്താണെന്ന് അറിയുന്നില്ല.

സൗഹൃദഭാവത്തില്‍ സംസാരിച്ച്, തന്റെ മതവിശ്വാസം ഇരയുടെ മനസ്സിലേക്ക് കുത്തിവെച്ച് മനസ്സു മാറ്റാനും, വേണ്ടി വന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ പോലും സുഹൃദ്ബന്ധത്തിലൂടെ സംഘടിപ്പിയ്‌ക്കാനും കഴിവുള്ള, യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ ചിലന്തികള്‍,  അവരെയാണ് ഭയക്കേണ്ടത്.

ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് മുസ്ലിമായ കാമുകനുണ്ടോ എന്ന് ജാഗ്രത പുലര്‍ത്തുന്നതിന് പകരം മാതാപിതാക്കള്‍ ആദ്യം തിരക്കേണ്ടത് തന്റെ മകള്‍ക്ക് മുസ്ലിങ്ങളായ കൂട്ടുകാരികള്‍ ഉണ്ടോ എന്നാണ്.

ഉണ്ടെങ്കില്‍ അവരുമായുള്ള അടുപ്പം അല്‍പ്പമൊന്ന് ശ്രദ്ധിയ്‌ക്കുക. അതിരുവിട്ട സൗഹൃദം ആണെങ്കില്‍ തടയുക. സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിയ്‌ക്കേണ്ടി വരും.  

ലൗ ജിഹാദില്‍പെട്ട് ആത്മഹത്യ ചെയ്യപ്പെട്ട എട്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്‌ക്കുന്ന ഒരു വിവരം ഉണ്ടായിരുന്നു…

കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം അവര്‍ക്ക് കിട്ടുന്ന ജിഹാദി ഫണ്ടിനോടുള്ള വിധേയത്വം കാരണം, പൊതുസമൂഹത്തില്‍ നിന്നും മറച്ചു വെച്ച, ഞെട്ടിയ്‌ക്കുന്ന ആ സത്യം ഇതാണ്.  ആത്മഹത്യ ചെയ്ത എട്ടു പെണ്‍കുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളില്‍ ചന്ദ്രക്കല (ഇസ്ലാമിക ചിഹ്നമായ ഹിലാല്‍) പച്ചകുത്തിയിരുന്നു.

അപ്പോള്‍ ലൗ ജിഹാദില്‍പ്പെട്ട് മതം മാറി ജീവിക്കുന്ന എല്ലാവരുടെയും സ്വകാര്യഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇസ്ലാമിക മുദ്ര ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാം.

എന്തിനാണ് ഈ സ്വകാര്യ ഭാഗങ്ങളില്‍ ഈ ഹിലാല്‍ പച്ചകുത്തല്‍?

എന്നെങ്കിലും ഈ പെണ്‍കുട്ടികള്‍ ഇസ്ലാം ഉപേക്ഷിച്ചു പോയാലും ഒരിയ്‌ക്കല്‍ ഇസ്ലാമിന്റെ ഭാഗമായിരുന്നു എന്ന് ജീവിതകാലം മുഴുവന്‍ അവരെ ഓര്‍മ്മപ്പെടുത്താനോ?

ഇസ്ലാം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിയ്‌ക്കുന്നത് തടയാനോ?

അതോ ഈ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ മേല്‍ ഇസ്ലാമിന്റെ സീലടിച്ച് ഇസ്ലാമിന്റെതെന്ന് സ്ഥാപിയ്‌ക്കാനോ?

പ്രണയിച്ചു വിവാഹം കഴിയ്‌ക്കുക മാത്രമാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് സ്വകാര്യഭാഗങ്ങളില്‍ ഈ ഇസ്ലാമിക ചാപ്പയടി?

ലൗ ജിഹാദില്‍പെട്ട പെണ്‍കുട്ടികളുടെ പിന്നീടുള്ള ജീവിതാവസ്ഥ എന്തെന്നും അവര്‍ നേരിടുന്ന ഭീഷണികളെന്തെന്നും പൊതുസമൂഹം അറിയുന്നതേയില്ല.

തെറ്റു മനസ്സിലാക്കി തിരിച്ചുവരാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയ ഹതഭാഗ്യകളായ പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തവര്‍.

ലൗ ജിഹാദ് ഒരു വലിയ ഇസ്ലാമിക ഭീകരതയുടെ ആസൂത്രിത പ്രവര്‍ത്തി തന്നെയാണ്.

ഭാരതത്തിലെ മതേതരത്വത്തിന്റെ പ്രിവിലേജുകള്‍ക്ക് ഇടയിലൂടെ ആസൂത്രിതമായി നടക്കുന്ന ഇസ്ലാമിക വല്‍ക്കരണത്തിന്റെ ഭീകര യാഥാര്‍ത്ഥ്യം.

കേരളത്തിലെ മതേതരസമൂഹം അവരുടെ കുടുംബങ്ങളില്‍ അവരറിയാതെ ഇസ്ലാമിക വല്‍ക്കരിയ്‌ക്കപ്പെടുകയാണ്.

അന്ധമായ RSS വിരോധത്തിന്റെ പേരില്‍ നിരാകരിയ്‌ക്കപ്പെടുന്ന ലൗ ജിഹാദ് എന്ന യാഥാര്‍ത്ഥ്യം ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കാതെ ജീവിക്കുന്ന കുടുംബങ്ങളെത്തന്നെയാണ് ബാധിയ്‌ക്കുന്നത്.  

ക്രിസ്ത്യന്‍ സമൂഹം കുറെയേറെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. പക്ഷെ ചില മതേതര ഹിന്ദുക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല. പ്രത്യേകിച്ചും ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക്.

അവരുടെ മക്കളെ ജിഹാദികള്‍ കൊണ്ടുപോയാലും അവര്‍ക്ക് പ്രശ്‌നമില്ല. അവര്‍  ചെങ്കൊടിയും പൊക്കി വീണ്ടും ‘ലൗ ജിഹാദ് എന്നൊന്നില്ല..’, എന്ന് ശക്തമായി വാദിക്കും.

ലൗ ജിഹാദ് കമ്മ്യൂണിസ്റ്റുകളിലൂടെ തുടര്‍ന്നു കൊണ്ടേയിരിയ്‌ക്കും.

Tags: ലൗ ജിഹാദ്ലവ് ജിഹാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Kerala

വീണ്ടും ലൗ ജിഹാദ്: യുവതി വീട്ടുതടങ്കല്ലില്‍; തിരുവല്ല സ്വദേശിനിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം: ഒഴുകി നടക്കുന്ന കണ്ടെയ്നറുകളില്‍ തട്ടി മത്സ്യബന്ധന വലകള്‍ക്ക് വ്യാപക നാശം

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിൽ തോറ്റതിന് രാഹുൽ അസംബന്ധമായ കാര്യങ്ങളാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത് : നിയമവാഴ്ചയെ അപമാനിക്കുകയാണ് രാഹുൽ ; തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടികളുമായി ഭാരതം, പിന്തുടരാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഭീകരതയെഒരുമിണ്ണ് ചെറുക്കാം: രാജ്‌നാഥ് സിങ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

പരാതികളില്ല, പരിഭവമില്ല

ഗാസയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ ; 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies