Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ട’; കാലടിയില്‍ ആവേശമായി അലി അക്ബര്‍

അലി അക്ബറിന്റെ ഓരോ വാചകങ്ങള്‍ക്കും ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ പിന്തുണ കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്.

Janmabhumi Online by Janmabhumi Online
Mar 31, 2021, 03:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അലി അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. നമസ്‌കാരം മുസ്ലീം സുഹൃത്തുക്കള്‍ക്ക് അസലാമു അലൈക്കും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, സഖാക്കള്‍ക്ക് ലാല്‍ സലാം എന്ന് പറഞ്ഞ് തന്റെ പ്രസംഗം ആരംഭിച്ച അലി അക്ബര്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

അലി അക്ബറിന്റെ ഓരോ വാചകങ്ങള്‍ക്കും ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ പിന്തുണ കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്. ഇങ്ങനെയാണ് അവര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്നും അദ്ദേഹം. കേരളത്തില്‍ കടിപിടികൂടുന്നതായി അഭിനയിക്കുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍ പരസ്പപര സഹകരണ ഭരണമല്ലേ നടക്കുന്നതെന്ന് അലി അക്ബര്‍ ചോദിച്ചു.

അഞ്ച് കൊല്ലം നീ ഭരിച്ച് മുക്കിക്കോ അടുത്ത അഞ്ച് കൊല്ലാം ഞാന്‍ ഭരിച്ച് മുക്കാം എന്ന രീതിയാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇ.ഡിക്കെതിരെ കേസെടുത്തിനെയും അലി അക്ബര്‍ കളിയാക്കി. പൊതുയോഗത്തിനു മുന്നോടിയായി കാലടിയിലെ വനിതാ പ്രവര്‍ത്തകര്‍ നയിച്ച ഇരുചക്രവാഹനറാലിയും ഉണ്ടായിരുന്നു. ഏര്യാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍മാരായ വി.ശിവകമാര്‍, മഞ്ജു ജി.എസ്, എന്നിവരും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എസ്.സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Kummanam Rajasekharanനേമംഅലി അക്ബര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies