Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഭീഷണി, ഗുണ്ടായിസം, രാത്രി കത്ത്’: വിശ്വസിക്കാത്ത ന്യായവുമായി എംബി രാജേഷ്

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

Janmabhumi Online by Janmabhumi Online
Feb 7, 2021, 09:44 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബുദ്ധിയില്ലാത്തവരെ വിശേഷിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ് പോത്ത്. പാലക്കാട് മുന്‍ എംപി എംബി രാജേഷിന് ബുദ്ധി കുറവാണെന്ന് ആരും പറയില്ല. കമ്മ്യൂണിസം അരച്ചുകലക്കി കുടിച്ചതിനു പുറമെ വിചാരധാര ഉള്‍പ്പെടെ സംഘ സാഹിത്യം മുഴുവന്‍ മനപാഠവുമാണ്.. എന്നിട്ടും അദ്ദേഹത്തിന് പോത്ത് രാജേഷ് എന്ന ചെല്ലപ്പേരു വീണു. പോത്തിറച്ചിയുടെ ബ്രാന്‍ഡ് അമ്പാസിഡറായി നാട്ടില്‍ മുഴുവന്‍ പോത്ത് ഫെസ്റ്റിവല്‍ നടത്തിയതിനു പതിച്ചു കിട്ടയ വിശേഷണമാണത്.

എന്നാല്‍ വിളിപ്പേരിനോടു നീതി പുലര്‍ത്താന്‍ രാജേഷ് പണിപ്പെടുന്നു എന്നാണ്, സ്വന്തം ഭാര്യയുടെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള പ്രതികരണം തെളിയിക്കുന്നത്..

കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേര്‍ വ്യക്തി താല്‍പര്യത്തിനായി ഞെട്ടിപ്പിക്കുന്ന ഉപജാപം നടത്തിയെന്നാണ് രാജേഷ് പറയുന്നത്. ഭാര്യയെ ജോലിയില്‍ നിന്ന് പിന്‍ തിരിപ്പിക്കാന്‍ ഗുണ്ടായിസം കാട്ടിയതായും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുന്‍ എം പി സങ്കടം പറയുന്നു. ജോലിക്കുപോകാന്‍ താല്‍പര്യമില്ലായിരുന്നു, പക്ഷേ ഗുണ്ടായിസത്തിനു കീഴടങ്ങരുതാത്തതിനാല്‍ ഭാര്യ ജോലി ഉപേക്ഷിക്കില്ല എന്ന രാജേഷിന്റെ വാദം കാട്ടുപോത്തുകള്‍ പോലും വിശ്വസിക്കില്ല.

ജനുവരി 31നു രാത്രി ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാള്‍ വഴി നിനിതയ്‌ക്കു ലഭ്യമാക്കിയെന്നും ജോലിയില്‍ ചേരാതെ പിന്മാറിയാല്‍ പ്രശ്‌നമില്ലെന്നും ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു കൊടുക്കുമെന്നും പറഞ്ഞതായും ആണ് പത്തു വര്‍ഷം പാലക്കാടിനെ പാര്‍ലമെന്റില്‍ പ്രതിനിധികരിച്ച രാജേഷിന്റെ വിലാപം. അക്കാര്യം എന്തുകൊണ്ട് അന്നോ പിറ്റേന്നോ ഒന്നും പുറത്തു പറഞ്ഞില്ല. കള്ളം പിടിക്കപ്പെട്ട് വിവാദമായതിനു ശേഷം രണ്ടു ദിവസം കൂടി ഭിഷണിക്കഥ പറയാന്‍ കാത്തിരുന്നു. ഇടത് അനുകൂലികളായ മൂന്ന് അധ്യാപകരെ പ്രതിക്കൂട്ടിലാക്കേണ്ട എന്നു കരുതിയാണോ ?

ചാനല്‍ ചര്‍ച്ചകളില്‍ പുളു അടിക്കുന്നതുപോലയല്ല ഇത്. രാത്രിയില്‍ ഭാര്യക്ക് കിട്ടിയ കത്ത് പുറത്തുവിട്. ആരാണ് കൊണ്ടു വന്നത്. എന്തുകൊണ്ടാണ് ഭീഷണി വിവരം പുറത്തു പറയായിരുന്നത്.

ഉദ്യോഗാര്‍ഥിക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതു ബാലിശമായ ആരോപണമാണെന്നാണ് വിഷയവിദഗ്ധരായ മൂന്നുപേര്‍ പറയുന്നത്.

Tags: അഴിമതിm b rajeshNepotism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

Palakkad

തൃത്താലയുടെ മാറ്റം കിഫ്ബിയിലൂടെ

Kerala

അഴിമതി ആരോപണത്തിനിടെ ബ്രൂവറി അനുമതിയെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്

Entertainment

ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിര്‍മയി ആരായിരുന്നു?റിമയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

Kerala

ഇ.വൈ കമ്പനി: കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies