Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാഴായത് ലക്ഷങ്ങള്‍; ഉദ്ഘാടനം കഴിഞ്ഞ് പത്തുവര്‍ഷം പിന്നിട്ടിട്ടും കെട്ടിടങ്ങള്‍ അനാഥാവസ്ഥയില്‍

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം

Janmabhumi Online by Janmabhumi Online
Nov 13, 2020, 04:00 pm IST
in Kollam
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

FacebookTwitterWhatsAppTelegramLinkedinEmail

പരവൂര്‍: പത്തുകൊല്ലമായി കലയ്‌ക്കോട് പാറവിള കോളനിയിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍-കം-വര്‍ക്ക് ഷെഡ് എംപി സോമപ്രസാദ് ഉദ്ഘാടനം ചെയ്തിട്ട്. നോക്കുകുത്തിയായി ആ ശിലാഫലകം അവിടെയുണ്ട്. തൊട്ടുചേര്‍ന്ന് കേരള സര്‍ക്കാര്‍ 2006-07 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിടവുമുണ്ട്. അനാഥമാണ് രണ്ടും.

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം.

വിജ്ഞാനവാടി കെട്ടിടത്തിന്റെ ഭിത്തിയില്‍ സേവാഗ്രാം-വാര്‍ഡ്‌കേന്ദ്രം/ഗ്രാമകേന്ദ്രം എന്നൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ ഇരിപ്പുകേന്ദ്രം, പഞ്ചായത്ത് കരംപിരിവുകേന്ദ്രം, പഞ്ചായത്തിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണകേന്ദ്രം എന്നിങ്ങിനെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ഈ കെട്ടിടത്തിലും ഒരുപ്രവര്‍ത്തനവും ഇല്ല. കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ശ്രദ്ധിക്കുന്നില്ല.

പൂതക്കുളം പഞ്ചായത്തിന്റെ 2017-18 ലെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി അഞ്ചുലക്ഷംരൂപ ചെലവില്‍ പാറവിള കോളനിയില്‍ നിര്‍മിച്ച റിക്രിയേഷന്‍ ആന്‍ഡ് റീഡിങ് റൂം ഇനിയും തുറന്നുപ്രവര്‍ത്തിപ്പിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.

മാടന്‍നട മൈതാനത്തിന്റെ സമീപത്തു നിര്‍മിച്ച റിക്രിയേഷന്‍ കെട്ടിടത്തിന്റെ പണി നാലുമാസംമുമ്പ് പൂര്‍ത്തീകരിച്ചതാണ്. എത്രയുംവേഗം റിക്രിയേഷന്‍ സെന്റര്‍ തുറക്കാത്തപക്ഷം പരിസരത്ത് മറ്റൊന്നിന്റെയും ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രദേശത്തെ യുവാക്കള്‍.

പാറവിളയില്‍ അനാഥമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് കിടപ്പാടമില്ലാത്തവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

Tags: kollamതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഈ ഭീഷണിയൊന്നും ഇവിടെ വേണ്ട ; പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ബിലാവലിന് മറുപടിയുമായി ഇന്ത്യ

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

സുപ്രീംകോടതി മുന്‍ ജഡ്ജിയായ മാര്‍ക്കണ്ഠേയ കട് ജു (ഇടത്ത്)

എല്ലാ രാജ്യങ്ങളും ആണവബോംബുണ്ടാക്കാന്‍ ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണെന്ന് മാര്‍ക്കണ്ഠേയ കട്ജു

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies