Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദാരുവിഗ്രഹങ്ങളിലെ ചാന്താട്ടം

ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു.

പാലേലി മോഹനന്‍ by പാലേലി മോഹനന്‍
Nov 8, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശിലാവിഗ്രഹങ്ങളാണ് നമ്മുടെ ക്ഷേത്ര പ്രതിഷ്ഠകളില്‍ ഏറെയും. എന്നാല്‍ അപൂര്‍വമായി തടിയില്‍ കൊത്തിയെടുത്തവയും ഉണ്ട്. ശ്രീഭദ്രകാളീവിഗ്രഹങ്ങളാണ് ദാരു (മരം) വിഗ്രഹങ്ങളില്‍ അധികവും. ഉത്തമ വൃക്ഷങ്ങള്‍ കണ്ടെത്തി വേണം വിഗ്രഹം നിര്‍മിക്കാന്‍. ആ പട്ടികയില്‍ ഇടം പിടിച്ചവയില്‍ വരിക്കപ്ലാവാണ് സഹ്യന്റെ മണ്ണില്‍ ധാരാളം ഉള്ളത്. അതിനിലാണ് കേരളത്തില്‍ ദാരു വിഗ്രഹ നിര്‍മാണത്തിന് ഈ തടി തെരഞ്ഞെടുക്കുന്നത്.  

ഇത്തരം ദാരുവിഗ്രഹങ്ങളില്‍  പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു. അതില്‍ പ്രധാനമാണ് ചാന്താട്ടം. ഭദ്രകാളീദേവിക്കു മാത്രമാണ് ചാന്താടുക. മറ്റ് ദേവതാ വിഗ്രഹത്തില്‍ ചായം തേയ്‌ക്കുകയാണ് പതിവ്. വിവിധ മരങ്ങളുടെ കറകള്‍, കല്ലുകള്‍ ഉരച്ച പൊടി, പച്ചില ചാറുകള്‍ എന്നിങ്ങനെയുള്ള കൂട്ടുകളാലാണ് നിറം കൊടുക്കുന്നത്. തേക്കുമരം സ്ഫുടം ചെയ്ത് വിശിഷ്ടമായ എണ്ണയില്‍ ചേര്‍ത്താണ് ചാന്ത് നിര്‍മിക്കുന്നത്. വിഗ്രഹങ്ങളില്‍ ചാന്താടുന്നത് എല്ലാവര്‍ഷവും പതിവാണ്. അത് വിശേഷ ദിവസങ്ങളിലാകും.

മണ്ഡല സമാപനമായ 41, മകര ഭരണി, മകര ചൊവ്വ, കുംഭഭരണി, മീനഭരണി, മേടപ്പത്ത് തുടങ്ങിയ ദിവസങ്ങളിലാണ് അധികവും കണ്ടു വരുന്നത്.മദ്ധ്യകേരളത്തില്‍ ചാന്താട്ടം നിര്‍വഹിക്കുന്നതിനുള്ള ചാന്ത് വടക്കാഞ്ചേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അത് ക്ഷേത്രത്തില്‍ എത്തിക്കുന്നതിന് ചില അവകാശികള്‍ അതാതിടത്ത് നിലവിലുണ്ട്. ക്ഷേത്രത്തിലേക്ക് താലപ്പൊലിയോടെയാണ് ചാന്ത് കൊണ്ടു വരുന്നത്.

ചൈതന്യ വര്‍ധനവിന് കലശം ആടുക പതിവാണ്. അതുപോലെയാണ് ചാന്താട്ട കര്‍മവും. മന്ത്ര പൂര്‍വ്വം കലശം പൂജ ചെയ്ത് ബിംബത്തിലേക്ക് പകരുന്നത് ക്ഷേത്രം തന്ത്രിയാണ്. അഭിഷേകം നിര്‍വഹിക്കവെ ഈ ചാന്ത് വിഗ്രഹത്തിന്റെ സകല ഭാഗത്തേക്കും എത്തിക്കുവാന്‍ ശ്രദ്ധിക്കണം. ദാരുവിന്റെ സംരക്ഷണത്തിനാണല്ലോ ചാന്ത് ആടുന്നത്. അതിനാല്‍ എല്ലാ ഭാഗത്തും കൃത്യമായ അളവില്‍ എത്തിക്കേണ്ടതും ആവശ്യമാണ്. അതിനായി നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.

തിരുവൈരാണിക്കുളത്ത് മഞ്ഞള്‍ ആടുക മാത്രമാണ് നിര്‍വഹിക്കുന്നത്. ശ്രീ പാര്‍വതീ സങ്കല്പമായതിനാല്‍ ചാന്തിനു പകരം മഞ്ഞള്‍ പൊടിയാണ് ആടുന്നത്. ദാരു ബിംബം ഉള്ളിടത്ത് അര്‍ച്ചന ബിംബവും കാണും. അതിലാണ് പതിവായി അഭിഷേകാദി കര്‍മങ്ങള്‍. ഈ സമയത്ത് ദാരു ബിംബത്തിലെ ചൈതന്യം അര്‍ച്ചനാ ബിംബത്തിലേക്ക് പകരും. പൂജാനന്തരം തിരിച്ച് വിഗ്രഹത്തിലേക്ക് ചൈതന്യം സന്നിവേശിപ്പിക്കും.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

Thiruvananthapuram

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

Kerala

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

India

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

India

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

പുതിയ വാര്‍ത്തകള്‍

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies