Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജി; മുഖ്യമന്ത്രിയുടെ ധാര്‍മിക രാഷ്‌ട്രീയബോധത്തിന് വിടുന്നു; ഡോ. എം.എന്‍. കാരശ്ശേരി

സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഇപ്പോള്‍ മുന്‍സെക്രട്ടറിയാണെന്ന് പറയുകയാണ് സിപിഎം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത് സൂക്ഷ്മതില്ലാതെയാണെന്നാണോ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ തന്റേടമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലെന്നാണ് തോന്നുന്നത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 1, 2020, 02:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് പറയുന്നില്ല, എന്നാല്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ധാര്‍മികമായും നിയമപരമായും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. രാജിവയ്‌ക്കണമോ വേണ്ടയോ എന്ന കാര്യം മുഖ്യമന്ത്രിയുടെ ധാര്‍മികബോധത്തിനും രാഷ്‌ട്രീയബോധത്തിനും വിടുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുമാണ് കാര്യങ്ങളെല്ലാം നടന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റിലെ ശിവശങ്കറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഇന്റലിജന്‍സ് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ ചെയ്തതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.  

സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഇപ്പോള്‍ മുന്‍സെക്രട്ടറിയാണെന്ന് പറയുകയാണ് സിപിഎം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത് സൂക്ഷ്മതില്ലാതെയാണെന്നാണോ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ തന്റേടമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലെന്നാണ് തോന്നുന്നത്.  

സോളാര്‍ കേസിന്റെ പേരു പറഞ്ഞ് 30 മണിക്കൂറോളം സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചവരാണ് സിപിഎം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരൊന്നും ആ കേസില്‍ പ്രതിയുമായിരുന്നില്ല. ഉമ്മന്‍ചാണ്ടിയും സരിത നായരും ചേര്‍ന്നുള്ള ഒരു ഫോട്ടോ വച്ച് നാടുനീളെ പ്രചരണം നടത്തി. ആ പേരില്‍ കൂടി കിട്ടിയ വോട്ടു കൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ പോലും ഇടതു സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.  

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷം ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ രാജിയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ ആ പേരു പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ എത്തിയിട്ട് ആ കേസിനെ കുറിച്ച് അന്വേഷണം നടത്താത്തില്‍ ജനങ്ങളോട് മാപ്പുപറയണം. സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീ സ്വാഭാവികമായി ഉണ്ടായ തീയാണെന്ന് വ്യക്തിപരമായി വിശ്വസിക്കാനാകില്ല.

Tags: Pinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

റീല്‍സ് ചിത്രീകരിക്കാന്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കള്‍ പിടിയിലായി

മലപ്പുറത്ത് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പുറത്തെടുത്തു

സാംസ്കാരിക പൈതൃകത്തിന് ഭീഷണി ; മുസ്ലീങ്ങൾ സ്വീകാര്യമല്ല ; : പോളണ്ടിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഞായറാഴ്ച രാവിലെ തുറക്കും,പത്തനംതിട്ടയില്‍ മണിമല നദിയില്‍ ഓറഞ്ച് ജാഗ്രത

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

യുഎസില്‍ ഉപരിപഠനത്തിന് പോണോ? സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ ബാഗും ഗാസയും പലസ്തീന്‍ സിന്ദാബാദും ഇടല്ലേ….

ലഹരി വ്യാപനം: കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കരുത്, വ്യാജപരാതി കൊടുക്കുമെന്ന ഭയം വേണ്ടെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies